Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, January 30, 2015

Charter of Demands for BSNL Struggle March. 2015


FORUM OF BSNL UNIONS / ASSOCIATIONS D-7, Telegraph Place, Gole Market, New Delhi – 110 001. FORUM/BSNL 18th November, 2014 To 1. Sri. Rakesh Garg, Secretary, DoT, Sanchar Bhavan, New Delhi – 110001. 2. Sri A. N. Rai, Chairman & Mg. Director, BSNL, Bharat Sanchar Bhawan, Janpath, New Delhi – 110001. Sub: Notice for indefinite Strike from 3rd February 2015 by BSNL Executive and Non-Executives. Sir, The Forum of BSNL Unions/Associations, the umbrella organization of the Unions/Associations of Non-Executives and Executives in BSNL, has been making sustained efforts for the last few years for the revival and strengthening of BSNL and improving its services to the customers. Various suggestions and proposals for the same have been continuously presented to the Government and the BSNL Management, but unfortunately, no serious decision or action is taken, resulting in reduction of revenue, loss of market share and posting of loss for the last consecutive four years. Despite the best efforts of the Unions/Associations to improve the BSNL services to the customers, much could not be done due to the extreme crunch of various equipment, store materials and cash. On the plea of incurring loss, existing benefits of the employees like Medical Allowance, LTC etc. are either discontinued or restricted. At the same time, proposals are being mooted by the government for retrenching of staff through implementation of VRS, disinvestment, forming companies by bifurcation of BSNL, outsourcing services to private companies etc. which will result in further deterioration, both in revenue as well in service. The meeting of the Forum of BSNL Unions/Associations of Non-Executives and Executives after serious discussion on all these issues has decided to call for Indefinite Strike with effect from 3rd February 2015 by both the Executives and Non-Executive employees. In preparation for the strike, the following programmes will also be organised: Programme of Action: 1. 2. 3. 4. 5. “Demands Day” on 11th December 2014 with Lunch Hour Demonstrations. 10 Days Campaign from 11th to 20th December 2014. “March to Parliament” on 19th December 2014. 3 Days Dharna at SSA/Circle/BSNL CO from 6th to 8th January 2015 Indefinite Strike from 3rd February 2015. Charter of Demands: 1. Filling up the posts of CMD/BSNL and Director(Finance) and DIR(HR) of BSNL Board: BSNL is not having a regular CMD since July, 2014. Director(HR) post is vacant for the last three years from December, 2011 where 2.4 lakh employees are working and Director(Finance) post for the last about one year in a company having a turnover of more than 28,000 Crores. DIR(EB) is holding the additional charge of DIR(HR) and looking after the charge of CMD/BSNL also. DIR(CM) is holding the additional charge of DIR(Finance). The Forum demands that this Strategic and key positions of BSNL, CMD/BSNL, DIR(Finance) and DIR(HR) to fill up on war footing as the first step towards the revival of BSNL. 2. Formation of subsidiary companies of BSNL. The Forum expresses its strong protest against the decision of the Government / DOT / BSNL Board on the formation of a subsidiary company from BSNL by hiving off the tower assets. BSNL has got more than 62,000 towers, which is one of its biggest assets, like Optical Fibre /Copper Cable network and land /buildings. Taking away these huge tower assets from BSNL will weaken BSNL and its huge business prospects. We are quite convinced that the eventual move of the government is to privatize the potential tower business segment of the Company. BSNL cannot and will not survive without its Tower/Optical Fibre/land assets. The Forum demands that this proposal/decision for formation of a Tower Company be rescinded immediately and the tower assets be retained with BSNL and monetized effectively. 3. Compensation for Loss on landlines for rural / remote area service. One of the main reasons for the loss of BSNL is that it is providing rural land-line services, which are loss-making, but is part of the social commitment of the government for universal service. The private companies seldom provide services in these isolated and remote areas. Services in the naxal-affected and border areas of the country are fully provided by BSNL, which are loss making and risky. At the time of disasters like landslides in Uttarakhand, cyclone in Odisha/A.P. or floods in J&K, it was BSNL alone which restored its services immediately and which was appreciated by all. The loss for BSNL for these rural services comes to about Rs.12,000 - 13,000 crores per annum. Even the support of Rs 1250 crores from USO Fund recommended by the TRAI is not paid to BSNL. The Forum demands that the loss caused to BSNL for implementing the social commitment of the government is fully compensated. 4. Procurement of equipment for development, expansion and better service, more focus on laying OF cable to strengthen the transmission network. The main reason for the decline of the expansion and the service is the cancellation of the 45 million, 93 million and 5 million tenders for the mobile equipment in the 2007 – 2010 period. This resulted in acute equipment crunch and consequent inability on the part of BSNL to expand services. Comparing to other operators, number of BSNL BTSs is very less which makes BSNL out of competition because of congestion in the network, coverage etc. Expansion of Mobile network by adding more and more 2G/3G BTSs etc in comparison with other operators should be taken up urgently. More focus should be given to the western region having more potential where the development is hampered due delay in supply by M/s ITI Ltd. Further, procurement of sufficient quantity of cables, broadband modem, drop wire etc. is not made. Though the supply has started coming slowly, it is completely insufficient. The quality of the stores procured especially that of EPBT and Type II BB modem etc are very poor. Of late we are witnessing that BSNL is not giving much focus on laying Optical Fibre Cable and strengthening the transmission network. At the same time, other operators are laying large quantity of OF Cable. BSNL is not able to provide uninterrupted services at various parts of the country especially in the Eastern Region due to the poor transmission network. Practically no concrete action is taken to improve the OFC network in Eastern region. Simultaneously, immediate action is to be taken to replace the aged OF Cables and strengthening the OFC network. Availability of OFC is another issue to be addressed. Forum demands that Mobile network to be expanded, sufficient and adequate equipments are to be purchased and supplied to enable fast development and maintenance. Special focus should be given for laying OF cable and strengthening the transmission network. 5. Transfer of Assets to BSNL The assets transferred to BSNL at the time of Corporitation on 01-10-2000 is not yet transferred in the name of BSNL. BSNL is maintaining the assets for the last 14 years and even paying taxes for the same. Sam Pitroda Committee recommended to complete the transfer of the land and other assets in the name of BSNL and create a land bank for its commercial utilization which makes a business case for BSNL for its revival. Since the land and assets are not transferred in the name of BSNL, effective monetization is not possible for the same. The process of transfer of assets has to be completed in time bound manner. 6. Proposal for Merger of BSNL and MTNL. The employees/unions were completely against the trifurcation of the Department of Telecom into three corporations viz. VSNL, MTNL and BSNL, which process was completed by 2000. VSNL is already privatised. MTNL is disinvested above 46%. Due to the strong resistance by the employees and their unions/associations, BSNL could not be disinvested. The market liability of MTNL is huge, to the tune of Rs.11,000 crore now, even after adjustments. Different pay scales and service conditions exist in BSNL and MTNL. The transfer liability and other service conditions also differ. The Forum is of the strong opinion that without sorting out comprehensively the contentious and complex HR issues, govt. fully owning up all the existing market liabilities of MTNL and also purchasing back the shares from the share market, any merger of BSNL and MTNL will be counterproductive. The bitter experience of the merger of Air India- Indian Airlines is before us, which has resulted in continued agitations and negative growth. Such a merger will be disastrous for both BSNL and MTNL. 7. Spectrum Liberalisation and Trading. According to Govt decision, the telecom companies who have been allotted spectrum through auction after 2010 can liberalise as also trade their airwaves. BSNL, whose license is valid up to 2017, was allotted spectrum before 2010 and without auction. Hence, BSNL cannot liberalise or trade its spectrum like the private operators without making payment. BSNL should not be disqualified from trading and sharing of spectrum. While TRAI, completely unmindful of the fact that government also owns telecom companies, is in every manner protecting the interests (legitimate/illegitimate) of private sector, DOT has got a fundamental responsibility to protect the legitimate interest of its company, BSNL. Without spectrum liberalizaion, BSNL cannot start 4G services. While the private operators Airtel, Vodafone and Idea are allowed to provide 3G services even in the circles where they do not have 3G spectrum by intracircle roaming agreements among them, the BSNL was compelled to purchase 3G spectrum for all the circles irrespective of commercial considerations, at a huge cost of Rs 10500 crores. Thus BSNL was robbed of its reserve funds in a discriminating manner. Forum demands that this amount unduly collected from BSNL be refunded to it Considering the financial condition of BSNL and the Govt’s resolve to revive BSNL, the Forum demands that BSNL also be allowed to liberalise and trade its spectrum for upgrading its services and enhancing revenue without paying extra charges. 8. Pension contribution on actual basic instead of maximum of the pay scale for the employees absorbed from DoT to BSNL. Pension and all issues related to pension for employees absorbed from DOT into BSNL is to be strictly regulated vide provisions contained Rule-37 A. Accordingly, Pension contribution from employees of BSNL is to be regulated in accordance with the orders of DOP&T OM dated 19.11.2009 on the basis of recommendations of 6th CPC, thus superseding DOP & T OM dated 15.05.2000. As per DOP&T order No. 2/34/2008-Estt. (Pay II) dated 19.11.2009 and in supersession of the order dated 15th May, 2000, pension contribution payable w.e.f 01.01.2006 in respect of employees on foreign service/deputation, is to be paid on the existing basic pay (pay band plus grade pay) and not on the maximum of the pay scale. BSNL is mandatorily to pay pension contribution on the existing basic pay according to DOP&T order dated 19.11.2009, not on the maximum of the scale as envisaged in the superseded order of DOP&T which is redundant, both for Central Government employees as well as BSNL. This has been reiterated by DoPT on 24.04.2014. However, DoT is arbitrarily coercing BSNL to pay pension contribution on maximum of scale in contravention of decision of the Union Cabinet mandating Government to pay pension in terms of 1972 CCS pension Rules. The payment of pension contribution by BSNL in contravention of DOP&T orders resulting in huge overpayment to the tune of 300 crores of rupees per annum for the last more than seven years since 01.01.2007. This in fact is almost double the amount actually due to be paid by BSNL on this account and that too at a time when BSNL is under huge loss and is on the brink of financial collapse. Forum demands that the pension contribution to be paid by the BSNL to Government for the BSNL absorbed DOT employees should be on the basis of actual basic salary and not on the basis of the maximum of the pay scale, which is a grave injustice. 9. Reject the recommendation of TRAI to force BSNL to surrender 1.2 MHz spectrum in premium 900 MHz band. TRAI has recommended, BSNL to surrender 1.2 MHz of spectrum in the premium 900 MHz band in 16 Circles to ensure that wider bandwidth is made available to private operators in the upcoming auction and their vested interests are well protected. BSNL is the strategic telecom company of the country which has to and continues to meet social obligations of telecom policy and security concerns of the country in an exemplary manner, latest instance being the commendable role of BSNL alone in providing services in AP, Odisha, Uttarakhand, J&K, TN etc. during natural calamities like tsunami, landslides, floods etc. while private operators ran away from such calamites. 80% of Mobile network of BSNL is in the 900 MHz. Surrender of 1.2 MHz of spectrum in premium 900 MHz band will create huge congestion in the network to the tune of 10% to 50%. In addition, huge cost is involved in re-engineering. W e are afraid BSNL may be yet again a victim of vicious and never ending nexus of private operators and TRAI. At present BSNL is holding 6.2 MHz of 900 MHz band spectrum in a very fragmented form. Forum demands that without reducing the quantum of this band of spectrum available with BSNL, it should be made contiguous, so that it can effectively provide 4G services using it. The Forum demands that the recommendations of TRAI asking BSNL to surrender 1.2 MHz in 900 MHz band should be rejected outright. 10. Reject M/s Deloittee Consultant recommendations The recommendations of the consultants M/s Deloittee are only intended to gradually disinvest and privatise the BSNL as also to implement VRS / retrenchment. The retrograde recommendations to outsource the work, hiring the employees even at Executive level, reducing the Non Executive staff strength by 2/3 and Executive by 1/3 etc to be out rightly rejected. Reducing the SSAs also will result in deterioration of the service. The recommendations are counter productive. The Forum demands that the recommendations of the Deloittee Committee be outright rejected. 11. Allotment of spectrum free to BSNL BSNL, being a fully owned government company, the Spectrum should be supplied free to the telecom PSU, BSNL, in future also. This is as per the policy commitments at the time of formation of BSNL which has to meet the social commitment of the Govt. 12. Provide financial assistance to BSNL to expand the network. BSNL is not having sufficient funds for purchase of required equipments for development, expansion etc. Urgent expansion of network is required to avoid congestion and for providing new connections and efficient functioning. In this situation, the government has to make arrangements for financial assistance to the company, like soft loan for developmental purposes, as is being provided elsewhere. 13. BBNL should be merged with BSNL According to the Forum, there is no need for a separate company like BBNL for providing BB services to the rural areas. BSNL is already having large OF network and connectivity to the remote areas, minimum up to block level. Govt need not have two service providers, BSNL and BBNL to provide Broadband services. BBNL should be merged with BSNL and the broadband development should be part of BSNL activities. 14. 4G Services should be started by BSNL. Like 3G and BWA spectrum, government should provide free spectrum to BSNL for 4G services in advance. 15. Refund of BWA spectrum charges by the Government for the spectrum surrendered by BSNL earlier. BSNL surrendered spectrum in various Circles and an amount of Rs 6724 crores is to be refunded to BSNL. Due to financial crisis, BSNL is not able to invest for developmental activities to expand its network which further weakened the company. BSNL is forced to take loan from financial institutions to fund the capital expenditure when its own money is held up in the hands of the Govt. Forum demands that the present decision of the Govt to adjust the amount of Rs 6724 Crores in the payments from BSNL is to be reconsidered and the entire amount is to be refunded to BSNL to expand its network. 16. 78.2% IDA merger fixation for pre-2007 and post-2007 Pensioners. BSNL employees have been granted 78.2% IDA merger fixation notionally w.e.f. 01-01- 2007 and actually from 10-06-2013, the date on which DOT issued orders for the same ( DOT 64-01/2012-SU dated 10-06-2013). But the pensioners who retired before 10-06- 2013 have not received the same in their pension, since separate orders are required, which are yet to be issued. To settle the issue, the Presidential Directive issued by the DOT has to be revised to extend the benefit of merger of 50% IDA with basic pay w.e.f. 01-01-2007, effectively amounting to 78.2% for the purpose of fitment and pay fixation on actual basis, instead of notional pay fixation keeping the arrear payment deferred as per agreement. This fixation is based on the government orders on the VI Central Pay Commission and is implemented in all Departments and PSUs. But the BSNL Pensioners are denied the benefit of the same. This issue is pending with DOT. It is understood that a Cabinet Note is being prepared in this connection for submitting to the Cabinet. The Forum demands that the Cabinet Note be prepared and submitted to the Cabinet early as suggested in the earlier para, so that justice is got done to the Pensioners. 17. Pension Revision of BSNL Pensioners BSNL retirees are being paid pension by the government, as per Rule 37 A of the CCS Pension Rules 1972. While the Central Government pensioners are getting periodical pension revision, there is no such system for the BSNL pensioners. For example, the BSNL employees got wage revision from 01.01.2007. But the BSNL pensioners did not get pension revision. Due to the pressure created by the Forum of BSNL Unions and Associations, decision for revising pension of BSNL retirees was taken much belatedly by the Cabinet. Hence, a mechanism should be put in place, as in the case of pensioners of the Central Government, for the periodical revision of pension of the BSNL retirees. The Forum Demands that whenever wage revision is due, the Pension revision also should take place. Without this, the pension of the retired employees will stagnate and will lose all benefit for the pensioner. 18. Fresh Recruitment of Staff required More than 1,30,000 staff have retired since BSNL was formed. But no new recruitment has taken place to fill up these vacancies. At the lowest level, there is acute shortage of staff resulting in deterioration of service. Fresh blood is required for any organization. New recruitment should take place in BSNL. 19. BSNL service to be mandatory to Central Government, State Government and PSUs: As in the case of Air India, all the central, state and PSUs should be mandated to take the services of BSNL, which is a PSU. This will give a chance to BSNL to provide a good number of connections. 20. Condition of mandatory purchase of equipments from ITI to be scrapped. BSNL is mandated to purchase 30% of equipments from ITI. There is much delay in supply of equipment from ITI, which has resulted in extreme delay for the expansion of services in the Western part of the country and loss of revenue. ITI has failed to supply equipments in time. Further it is understood that ITI is functioning only as an agent by purchase and supply of equipment, instead of a manufacturer, resulting in the present unhappy situation. The Forum demands that the decision of mandatory purchase from ITI be rescinded to enable BSNL to purchase from open market according to requirement.

നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്ക് പുറത്തായതെങ്ങനെ ? - ഡോ. ടി.എം. തോമസ് ഐസക്‌



ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ധിക്കുന്ന സമയത്ത് ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണം എന്തുകൊണ്ട് കുറയണം?

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുതുടങ്ങിയ നാള്‍മുതല്‍ ബി.എസ്.എന്‍.എല്ലിന്റെ വരിക്കാരനാണ് ഞാന്‍. മറ്റ് മൊബൈല്‍ കമ്പനികളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിലും മോഹനവാഗ്ദാനങ്ങളിലും വീഴാതെ ഇപ്പോഴും ഈ പൊതുമേഖലാസ്ഥാപനത്തെ ആശ്രയിക്കുന്ന ലക്ഷോപലക്ഷം മലയാളികള്‍ വേറെയുമുണ്ട്. ഞങ്ങളെല്ലാവരും കഴിഞ്ഞ രണ്ടുവര്‍ഷമായി അസംതൃപ്തരാണ്. പലരെയും വിളിച്ചാല്‍ കിട്ടുന്നില്ല. നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌െ്രെകബര്‍ പരിധിക്ക് പുറത്താണെന്ന മറുപടികേട്ട് മടുത്തു. ആളെ കിട്ടിയാല്‍ത്തന്നെ പലപ്പോഴും സംഭാഷണം മുറിഞ്ഞ് നിന്നുപോകുന്നു. ഡല്‍ഹിയിലെ കേരളാഹൗസിലും ആലപ്പുഴ റെസ്റ്റ്ഹൗസിലും ഒരേ അനുഭവം. മറ്റ് സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വരിക്കാര്‍ ബി.എസ്.എന്‍.എല്ലിനെ ഉപേക്ഷിച്ചപ്പോഴും കേരളം വേറിട്ടുനിന്നു. കഴിഞ്ഞവര്‍ഷവും കേരളത്തിലെ ബി.എസ്.എന്‍.എല്‍. 432 കോടി രൂപ ലാഭമുണ്ടാക്കി. പക്ഷേ, സ്ഥിതി അത്ര ഭദ്രമല്ല. ഡിസംബറില്‍ 1408 വരിക്കാര്‍ കുറഞ്ഞു എന്നൊരു വാര്‍ത്തകണ്ടു.

ബി.എസ്.എന്‍.എല്ലിന്റെ സ്വകാര്യവത്കരണത്തെക്കുറിച്ചും സ്വത്തുക്കള്‍ മറ്റൊരു കമ്പനിക്ക് കൈമാറുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ടവറുകളും എക്‌സ്‌ചേഞ്ചുകളും ഔട്ട്‌സോഴ്‌സ് ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കിത്തുടങ്ങിയെന്ന് യൂണിയനുകള്‍ ആക്ഷേപിക്കുന്നു. കമ്പനി രക്ഷപ്പെടണമെങ്കില്‍ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിടണമെന്ന അഭിപ്രായവുമായി ഒരു വിദേശ കണ്‍സള്‍ട്ടന്റും രംഗപ്രവേശം ചെയ്തുകഴിഞ്ഞു.

ജീവനക്കാരുടെ എണ്ണം കൂടിയതാണ് പ്രശ്‌നമെന്ന് വാദിക്കുന്നവര്‍ ഒരുകാര്യം മറക്കുന്നു. മറ്റ് ടെലിഫോണ്‍ കമ്പനികളെ അപേക്ഷിച്ച് അതിവിപുലമായ ലാന്‍ഡ്‌ലൈന്‍ നെറ്റ്വര്‍ക്ക് പരിപാലിക്കേണ്ട ചുമതല ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്കുണ്ട്. കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തും ഇത്രയും ജീവനക്കാരുണ്ടായിരുന്നു. മാത്രമല്ല, സമീപകാലത്തൊന്നും ശമ്പളച്ചെലവില്‍ വലിയ വര്‍ധനയൊന്നും ഉണ്ടായിട്ടുമില്ല. 2009'10ല്‍ 13,500 കോടി രൂപയായിരുന്ന ശമ്പളച്ചെലവ് 2012'13ല്‍ 13,700 കോടി രൂപയായി. അതേസമയം, കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. 2007'08ല്‍ 32,800 കോടി രൂപയായിരുന്ന വരുമാനം 2012'13ല്‍ 25,600 കോടി രൂപയായി താണു. കമ്പനി നേരിടുന്ന യഥാര്‍ഥ പ്രശ്‌നം വരുമാനത്തിലുണ്ടായ ഇടിവാണ്.

ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ധിക്കുന്ന സമയത്ത് ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണം എന്തുകൊണ്ട് കുറയണം? 2008ല്‍ വരിക്കാരുടെ എണ്ണത്തില്‍ ബി.എസ്.എന്‍.എല്ലിന് രണ്ടാംസ്ഥാനമായിരുന്നു. ഇന്നത് അഞ്ചാംസ്ഥാനമായി. താരതമ്യേന മെച്ചപ്പെട്ട റെക്കോഡുള്ള കേരളത്തില്‍പ്പോലും ബി.എസ്.എന്‍.എല്‍. വിഹിതം 2005ല്‍ 47 ശതമാനമായിരുന്നത് 11 ശതമാനമായി താഴ്ന്നിരിക്കുന്നു.

ഉപഭോക്താക്കളുടെ അസംതൃപ്തിക്ക് കാരണം ജീവനക്കാരുടെ കാര്യശേഷിയുടെ കുറവും അര്‍പ്പണബോധമില്ലായ്മയുമാണെന്ന് ഞാന്‍ പറയില്ല. പഴഞ്ചന്‍ സാമഗ്രികളും സാങ്കേതികവിദ്യയുടെ നവീകരണത്തിന്റെ അഭാവവുമാണ് വില്ലന്‍വേഷത്തിലുള്ളത്. ഇന്നത്തെ വമ്പന്‍ സ്വകാര്യകമ്പനികളുടെയെല്ലാം നല്ലൊരു പങ്കും ബി.എസ്.എന്‍.എല്ലില്‍നിന്ന് റാഞ്ചിയതാണ്. സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി അഴിമതിക്കാരായ മേധാവികളും രാഷ്ട്രീയലോബിയുംകൂടി പൊതുമേഖലയുടെ നവീകരണത്തെ തുരങ്കംവെച്ച കഥയാണ് ബി.എസ്.എന്‍.എല്ലിന്റെ ചരിത്രം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റല്‍ സര്‍വീസിനെ 1990കളിലാണ് മൂന്നായി വിഭജിച്ചത്. ബോംബെ, ഡല്‍ഹി നഗരങ്ങള്‍ക്കുവേണ്ടിയുള്ള എം.ടി.എന്‍.എല്‍., മറ്റുനഗരങ്ങള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള ബി.എസ്.എന്‍.എല്‍., വിദേശ സംവേദനത്തിനുള്ള വി.എസ്.എന്‍.എല്‍. എന്നിവയായിരുന്നു ആ മൂന്ന് കമ്പനികള്‍. വി.എസ്.എന്‍.എല്ലിനെ ചുളുവിലയ്ക്ക് ടാറ്റ തട്ടിയെടുത്തു. ഇന്ത്യയിലെ ടെലികോം കുംഭകോണങ്ങളുടെ ചരിത്രവും പൊതുമേഖലയ്‌ക്കെതിരെയുള്ള ഗൂഢാലോചനയും ഇവിടെ തുടങ്ങുന്നു. മറ്റുരണ്ട് കമ്പനികളും പൊതുമേഖലയില്‍ത്തന്നെ തുടര്‍ന്നു. 1994ല്‍ മൊബൈല്‍ സര്‍വീസിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം നല്‍കി. പക്ഷേ, എട്ടുവര്‍ഷത്തിനുശേഷം 2002ല്‍ മാത്രമേ ബി.എസ്.എന്‍.എല്ലിന് മൊബൈല്‍ ഫോണ്‍ ഇടപാടിനുള്ള അനുവാദം നല്‍കിയുള്ളൂ.

2002ല്‍ മൊബൈല്‍ ഫോണ്‍ മേഖലയിലേക്ക് കാലുവെച്ച ബി.എസ്.എന്‍.എല്‍. സ്വകാര്യ കമ്പനികളെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് വളരാന്‍ ഏതാനും വര്‍ഷമേ വേണ്ടിവന്നുള്ളൂ. ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന കണക്കിലെടുത്ത് നാലുകോടി പുതിയ ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ കമ്പനി തീരുമാനിച്ചെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു. 2010ല്‍ ജീവനക്കാരുടെ പൊതുപണിമുടക്കിനുശേഷമാണ് രണ്ടുകോടി ലൈനുകള്‍ക്കുള്ള അനുമതി നല്‍കിയത്. അപ്പോഴേക്കും എതിരാളികള്‍ ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു.

അക്കാലത്ത് ബി.എസ്.എന്‍.എല്ലിന് പണത്തിന് പഞ്ഞമുണ്ടായിരുന്നില്ല. 2008'09ലെ ബാലന്‍സ് ഷീറ്റ് പ്രകാരം 70,000 കോടി രൂപ കാഷായിത്തന്നെ കമ്പനിയുടെ കൈവശമുണ്ടായിരുന്നു. ഈ തന്റേടത്തില്‍ ഒമ്പതുകോടി ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചു. ഒരു ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിക്കാണ് ടെന്‍ഡര്‍ കിട്ടിയത്. സുരക്ഷാകാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതേസമയം, ഇതേ കമ്പനിയുമായി സഹകരിച്ചുകൊണ്ട് രാജ്യംമുഴുവന്‍ സേവനദാതാവാകുന്നതിന് റിലയന്‍സിന് അനുവാദവും കൊടുത്തു. റിലയന്‍സ് അതിര്‍ത്തിപ്രദേശങ്ങളില്‍ ലൈനുകള്‍ വലിക്കുന്നില്ല എന്നതാണ് പറഞ്ഞ ന്യായം.

വീണ്ടും ടെന്‍ഡര്‍ വിളിച്ച ബി.എസ്.എന്‍.എല്ലിനെ കേസുകളില്‍ കുരുക്കി കോടതിയില്‍ തളച്ചു. കേസ് തള്ളിയപ്പോള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനുമുന്നിലായി തര്‍ക്കം. ഇവിടെനിന്ന് ക്ലിയറന്‍സ് കിട്ടിയപ്പോഴേക്കും ആദ്യത്ത ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയോട് നെഗോസിയേഷന്‍ നടത്തി കരാര്‍ ഉറപ്പിക്കാന്‍ പാടില്ല, പിന്നെയും ടെന്‍ഡര്‍ വിളിക്കണമെന്നായി കേന്ദ്രനിര്‍ദേശം. ചുരുക്കത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ നവീകരണത്തെ എല്ലാ നിക്ഷിപ്ത താത്പര്യക്കാരും ഒത്തുചേര്‍ന്ന് തുരങ്കംവെച്ച് കമ്പനിയെ ഇന്നത്തെ ഗതിയിലാക്കി. പൊതുമേഖലയുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ പഠിക്കേണ്ട ചരിത്രമാണിത്.

ലാന്‍ഡ് ലൈനുകളുടെ 85 ശതമാനവും ബി.എസ്.എന്‍.എല്ലിന് തന്നെയാണ്. ഇതില്‍നിന്നുള്ള നഷ്ടം നികത്തിയിരുന്നത് എസ്.ടി.ഡി.യില്‍നിന്നുള്ള ലാഭംകൊണ്ടാണ്. എസ്.ടി.ഡി. സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. പക്ഷേ, ഗ്രാമീണമേഖലയിലെ സേവനത്തിന്റെ ബാധ്യതയില്‍നിന്ന് അവരെ ഒഴിവാക്കി. ആ ചുമതല പൂര്‍ണമായും ബി.എസ്.എന്‍.എല്ലിന് മാത്രമായി. ഈ നഷ്ടം നികത്താന്‍ സ്വകാര്യകമ്പനികളില്‍നിന്ന് ലെവി പിരിച്ച് സബ്‌സിഡിയായി ബി.എസ്.എന്‍.എല്ലിന് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍, സ്വകാര്യകമ്പനികളുടെ ഈ ബാധ്യതയും ഒഴിവാക്കിക്കൊടുത്തു. ഇതുകൊണ്ടുമാത്രം 8,000 കോടി രൂപയുടെ നഷ്ടം ബി.എസ്.എന്‍.എല്ലിന് ഉണ്ടായി. ഇതുപോലെ മറ്റ് പല വാഗ്ദാനങ്ങളും കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. ലാന്‍ഡ് ലൈനുകള്‍ 2013'14ല്‍ ഏതാണ്ട് 15,000 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്.

ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനുവേണ്ടി ലാന്‍ഡ് ലൈനുകള്‍ ഉപയോഗപ്പെടുന്നത് വലിയ നേട്ടമായിരിക്കും. എന്നാല്‍, ഇതിനുള്ള മൂലധനം മുടക്കുന്നതിന് ഇന്ന് ബി.എസ്.എന്‍.എല്ലിന് കഴിയുന്നില്ല. അതേസമയം, റെയില്‍വേപോലും തങ്ങളുടെ സിഗ്‌നല്‍ ലൈനുകള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് മേഖലയിലേക്ക് കടക്കുകയാണ്. ഇക്കാലയളവില്‍ ഏതാണ്ട് 40,000 കോടി രൂപ ബി.എസ്.എന്‍.എല്ലില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തു. ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്നിട്ടും ത്രീ സ്‌പെക്ട്രത്തിനും വൈമാക്‌സ് സ്‌പെക്ട്രത്തിനും ഇന്ത്യ മുഴുവന്‍ ലൈസന്‍സ് എന്ന് കണക്കാക്കി 18,500 കോടി രൂപ ഈടാക്കിയതാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. ചില സര്‍ക്കിളുകള്‍ക്കുമാത്രം ടെന്‍ഡര്‍ വിളിച്ച സ്വകാര്യകമ്പനികളെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. വൈമാക്‌സ് സ്‌പെക്ട്രം തിരിച്ചുകൊടുത്തെങ്കിലും അടച്ച പണം കേന്ദ്രസര്‍ക്കാര്‍ തിരികെനല്‍കിയില്ല.

ബി.എസ്.എന്‍.എല്ലിന്റെ ടവറുകളും എക്‌സ്‌ചേഞ്ചുകളും എതിരാളിയായ റിലയന്‍സിന് തുറന്നുകൊടുക്കുന്നതുപോലുള്ള വിചിത്രമായ നടപടികളാണ് കമ്പനിയെ രക്ഷിക്കാനെന്നപേരില്‍ കൈക്കൊള്ളുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് റിലയന്‍സ് ഓരോ വര്‍ഷവും സര്‍വീസ് ഫീസ് നല്‍കണം. പക്ഷേ, സേവനങ്ങളില്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ കനത്ത ഫൈന്‍ ബി.എസ്.എന്‍.എല്‍. നല്‍കണം. സര്‍വീസ് ഫീസില്‍നിന്ന് ഫൈന്‍ കിഴിച്ചാല്‍ പിന്നെ ബി.എസ്.എന്‍.എല്ലിന് മിച്ചമൊന്നുമുണ്ടാവില്ല.

അതിഭയങ്കരമായ ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചുകൊണ്ടാണ് ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ കൈമാറുന്നതുവഴി റിലയന്‍സിനെ പൊതുമേഖലാ ആശ്രിതത്വത്തില്‍ നിര്‍ത്താമെന്നാണ് ആ സിദ്ധാന്തം. 2002'08 കാലത്ത് ഇന്ത്യന്‍ മൊബൈല്‍ മേഖല അഭൂതപൂര്‍വമായി വികസിച്ചപ്പോള്‍ പല സ്വകാര്യകമ്പനികളും ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതുകൊണ്ടാണത്രേ തനതായ സൗകര്യങ്ങള്‍ സൃഷ്ടിച്ച് സ്വകാര്യകമ്പനികള്‍ പൊതുമേഖലയ്ക്ക് വെല്ലുവിളിയായത്. ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന് പാട്ടത്തിനുകൊടുക്കുകവഴി പഴയ തന്ത്രപരമായ വീഴ്ച പരിഹരിക്കുകയാണുപോലും. കോഴികള്‍ നേരിടുന്ന പ്രതിസന്ധി എന്നെന്നേക്കുമായി പരിഹരിക്കാനുള്ള എളുപ്പവഴി, കോഴിക്കൂടിന്റെ പൂട്ടും താക്കോലും കുറുക്കന് കൈമാറുകയാണല്ലോ!

എന്തൊക്കെ പരാധീനതകളുണ്ടെങ്കിലും 3,000 ഓഫീസുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ നെറ്റ്വര്‍ക്കാണ് ബി.എസ്.എന്‍.എല്‍. നാലുലക്ഷം കോടി രൂപ മതിപ്പുവിലയുള്ള പതിനായിരക്കണക്കിന് ഏക്കറോളം ഭൂമി ഇന്ത്യയുടെ പലഭാഗത്തുമുണ്ട്. മുംബൈയിലെ ഭൂമി മറിച്ചുവിറ്റുകൊണ്ടാണ് വി.എസ്.എന്‍.എല്ലിനെ വിഴുങ്ങിയ ടാറ്റ നേട്ടമുണ്ടാക്കിയത്. ഭൂമിയുടെ വിലകൊണ്ടുമാത്രം കേന്ദ്രസര്‍ക്കാറിനോടുള്ള ബാധ്യതതീര്‍ക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു.

ബി.എസ്.എന്‍.എല്ലിനെ രക്ഷിക്കാന്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്. കമ്പനിക്ക് പൂര്‍ണസമയ ചെയര്‍മാനെ നിയമിക്കണമെന്നും ഡയറക്ടര്‍ ബോര്‍ഡിലെ ഒഴിവുകള്‍ നികത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ടെലികോം സര്‍വീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്ന, ഉയര്‍ന്ന തസ്തികകളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കമ്പനിയില്‍ സ്ഥായിയായ താത്പര്യമില്ലെന്നും സ്വകാര്യവത്കരണത്തിന്റെ വക്താക്കളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും യൂണിയനുകള്‍ ആക്ഷേപിക്കുന്നു. ബി.എസ്.എന്‍.എല്‍. ഒറ്റപ്പെട്ട അനുഭവമല്ല. എല്‍.ഐ.സി.യെ തകര്‍ക്കാനും ഇതേ അടവുകളാണ് പയറ്റുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ കടന്നുവന്ന സ്വകാര്യകുത്തകകള്‍ക്ക് എല്‍.ഐ.സി.യോട് മത്സരിച്ച് മുന്നേറാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് എല്‍.ഐ.സി.യുടെ ഏറ്റവും ജനപ്രിയമായ തനത് പ്ലാനുകളെല്ലാം നിര്‍ത്തലാക്കി. മത്സരയോട്ടത്തില്‍ പിന്നിലായിപ്പോയവരെ സഹായിക്കാന്‍ മുന്നേറിയവരുടെ കൈയും കാലും അടിച്ചൊടിക്കുക എന്ന ഒറ്റമൂലിയേ കേന്ദ്രസര്‍ക്കാറിന്റെ കൈവശമുള്ളൂ. പൊതുമേഖലയുടെ കൈയും കാലും വരിഞ്ഞുകെട്ടി സ്വകാര്യകുത്തകകള്‍ക്ക് മത്സരത്തിനുള്ള തുല്യ അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. ഇങ്ങനെ കളിനിയമങ്ങള്‍ തുടര്‍ച്ചയായി അട്ടിമറിച്ചുകൊണ്ടാണ് സ്വതന്ത്രകമ്പോളം സാധ്യമാക്കുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്ക് പുറത്തുതന്നെ നില്‍ക്കുന്നത്.

Dr. Thomas Isaac

Saturday, December 13, 2014

Recent controversies on Bhagvad Gita



Recent controversies, both local and international, have sparked a series of discussions and debates in media and social networks about the Hindu holy book Bhagvad Gita. When the Karnataka Education minister decided to saffronize the education system by proposing Gita teachings to be made compulsory, the left, liberal and secular voices attacked the BJP for mixing secular education with religious propaganda.

On the other hand, when Russia decided to ban the holy book on the premise of its justifications for violence, the saffron parties found support in the same left, liberal and secular voices pitching against the Russian controversy, making it a national issue in the Parliament over cultural pride. So how is it that the book that is entitled to one faith is also accepted as the core of cultural values of the entire nation?

How is it that Hinduism, which can hardly be considered as one faith, a homage to hundreds of contradicting spiritual theories, a collection of traditions and rituals that are so exclusively different for each community, caste and region, with a bunch of religious texts including Vedas, Shastras, Puranas, Smritis, each one declaring themselves undisputable, unquestionable and still exhibiting contradictions both within and among themselves, has revered Bhagvad Gita which is only one section of the epic Mahabharata which had a singular purpose of justifying war, to be the one book that is the essence of the entire religion? And more than the one religion, why is it now being showcased as the essence of the entire Indian culture?

The proponents of Hinduism do not criticize one book in favor of the other. They do not even try to highlight the differences between these texts. What they really do is to interpret them in order to highlight how everything in them is highly spiritual, how they contain high moral values, how they are equivalent and coherent with the theories of modern science and how they alone propose solutions that are good for individuals and society at large.

On the other side, the critics of these texts see only two things common among them, entwined among the number of contradictory theories, Violence and Caste.

Before we take a critical view of the Bhagvad Gita in this context, let us see what arguments the proponents have to offer in support of it. Taking cues from the discussions in media and social networks let me first make an attempt to justify the Gita as per its proponents’ views against the common criticism it faces.

Both the opponents and proponents of Gita would make a point on Caste in the Gita based on this verse:

Chapter 4, Verse 13:

“chātur-varṇyaḿ mayā sṛṣṭaḿ guṇa-karma-vibhāgaśaḥ |

tasya kartāram api māḿ viddhy akartāram avyayam ||”

"According to the three modes of material nature and the work associated with them, the four divisions of human society are created by Me. And although I am the creator of this system, you should know that I am yet the non-doer, being unchangeable."

So the claim is made that although Krishna says that the division of the society into four Varnas was made by him, he puts an emphasis on ‘guna-karma’, qualities and actions of individuals, past deeds. Proponents further claim that nowhere does he mention ‘birth’ as a basis for determining Varna. A person attains his Varna based on his innate qualities and past deeds. Good actions will lead to higher Varna, bad actions will lead to lower Varna. One has to work hard for attaining supremacy in society. This system is present everywhere in the world. To become a high ranked official, one has to be educated enough.

There are few more verses in Mahabharata regarding Caste that the proponents use as a justification.

“ekavarṇama idama pūrvaṃ viśvama āsida yudhiśthira |

karmakriyāviśesena caturvarṇyama pratiśthitama||”

“So, Even the distinction between castes is artificial – and karma determines what profession you’ll belong.”

Hence it is clear that there is nothing spiritual about the caste system and it is based on Karma. According to Hindu scriptures, originally the whole world was of one Varna but it is the distinction in duties that has divided society into four Varnas.

So what is wrong? It is really a merit-based system for the overall good of society.

Apart from the objections on caste, the very common objection raised against Gita is the more popular one about Violence. Now while the whole purpose of Gita was to convince Arjuna that there was nothing wrong with war and the killing of siblings, Gita supporters do not agree that it is justifying violence. The arguments made in this respect are again based on what Gita itself claims. Since the war was not merely between two rulers over an issue of an empire, and since it was a war between evil and good, and a war for regaining the rights of noble men, Pandavas, it was not only inevitable but also a very spiritual one. Nevertheless, Krishna further assures Arjuna that by killing his loved ones he is merely destroying their bodies and not their souls, that souls are immortal and by killing them physically he is only helping them to reunite with the ultimate soul of the universe, so he should not feel any regret for it. Hence the violence is merely of a physical nature and spiritually there was no violence at all. Hence Gita certainly does not justify violence!

After listening to all such arguments from the proponents, let us see if these are merely self-satisfying justifications or do they hold any real ground.

Let’s come out of the mythological world and take a relook at Gita from a historical and more practical view. The first question appears, when was Gita really written? What were the social structures and currents that were present when somebody took the pains of writing Gita to teach the religion? Historically, it is no secret that Mahabharata as it exists today was not the same epic since forever. It has undergone multiple versions.

Broadly there are three phases that it took to gain its most recent form, starting from the short story ‘Jaya’ about the fight between brothers, then an elaborate form of ‘Bharata’ and finally a huge epic about a holy war, ‘Mahabharata’. Scholars believe that Gita dates back to around 200 BCE and 200 CE, which is much after the establishment of Buddhism and Jainism. If we consider Gita to be of such a great importance in the Vedic/Hindu religion, philosophy and Indian culture, considering the spiritual awakening and revolution that started with Buddhism and Jainism, just like Vedas have been mentioned by Buddha, Gita too should have found some serious consideration in the literature present at that time. But we do not find any such significant reference to Gita in any of the early Buddhist or Jain literature.

We however find references to Buddhist and Jain artifacts in not only Mahabharata but also in Manusmriti. In Vana Parva of Mahabharata where there are discourses at length about how the social order of Varna will be distorted in Kali Yuga, how Sudras will rise to the middle order of society, how the dogmas and rituals of religion, especially sacrifices, will become extinct, and how Kalki, the tiger among Brahmans, will correct all this mayhem, there is also a fear expressed that in places of temples of God there will be Stupas (the tomb like structure common in Buddhist temples) containing relics.

Building Stupas that contain relics of Buddha is a common practice in Buddhism. But this finding mention and that too a fearful mention of invasion of a new faith in Mahabharata certainly suggests that by the time these portions were written, Buddhism had already taken a place in Indian society and there was enormous fear among Brahmans about not being able to maintain their social status and religious powers which they had gained by means of dogmatic rituals like fire worshiping and sacrifices and establishing the social order of Caste: all of which were endangered by the revolution brought in by Buddhism and Jainism. This kind of disregard for Buddhist and Jain monks is also found in Manusmriti where it lays down a rule that forbids giving any food or donations to those monks. It is not possible to imagine that Mahabharata, Gita and Manusmriti could have been completely framed before the time of Buddha; and in whatever form they might have been at the time of Buddha, they certainly could not have any spiritual importance, unlike Vedas.

What's more, while violence and war is a common aspect in most of the Hindu mythology including Vedas, Gita is the only text that attempts to justify it to such a great extent. For the first time, the protagonist in the story raises concerns over violence and the God himself justifies what he should do. What was the need to suddenly justify violence if it was already present in the ancient scriptures without any remorse? This pretty much makes it obvious that Gita had been written in the post-Buddhism era when violence was not seen as a moral act and needed enormous justification for it.

The revolution initiated by Buddhism was not just a moral and spiritual awakening, but it was leaving a lasting effect on the social lives of people. For the first time, Caste was made irrelevant for religion. For the first time, a spiritual leader had preached equality among human beings without any clauses and conditions. This equality and revolution was not just theoretical in nature, one can find multiple instances within Buddhist literature where Buddha himself had intentionally appointed kings and Brahmans at ranks lower than or equal to some of their own servants, the lower castes, within the Sangha. With the rise of the Mouryan Empire and spread of Buddhism, it was not just the Vedic religion, traditions and myths that had started losing relevance, it was the whole social structure and the monopoly of Brahmans over religion and people that was losing relevance.

It is no secret that Sankaracharya had to fight against Buddhist scholars and Kings in all aspects to revive the religion of Vedas. Even if it required murdering the last Mouryan King in the hands of Pushyamitra Shunga or burning Buddhist monks alive or rephrasing the scriptures and traditions of Brahmanic religion in such a way that they would be more acceptable to the people of that time. If someone thinks he can not eat beef or that he is a vegetarian just because he is Hindu, then that person needs to revisit Vedas and Hindu mythology to find out how many mentions of the holy meals contain references to cow and horse meat. It is a religion readjusted to convince people who are under the influence of another philosophy.

It is not very difficult to understand how Mahabharata and Gita became important tools used in this counter-revolution. It gives a philosophical justification against the most important teachings of Buddhism and Jainism, non-violence, at a time when for the first time in human history, the Emperor of a huge country had denounced violence under the influence of spiritual teachings. It was a time when Vedic religion was under great threat of extinction with people losing faith in the dogmas of fire-worshiping, the mythology of violence and the caste dominated social structure that denied equality among people. This historical context puts the intentions of Gita under dire suspicion.

Part II

Coming back to the justifications given by the supporters of Gita, one finds that they are merely based on a few ambiguous individual verses scattered around the Gita. They certainly lack the holistic understanding and message that Gita preaches; let alone the interpretations that have evolved in practice since the period of Gita. More significantly, what these theoretical interpretations display is the ignorance of the nature of the Caste system in everyday practice that has existed for thousands of years.

While one can make a hundred attempts at justifying that Caste as per the Gita is based on Karma alone and it is only meant for the good of society, but it would be a grave mistake to ignore the practical nature of Caste, which is based solely on birth for thousands of years, along with fixity of professions, disallowing of inter-dining and inter-marriages. Caste has not produced any good results for a large majority of the Indian society. It would be foolish to think that the wrong interpretations of a supposedly great text were only opportunistic and coincidental. To take a holistic look at what Gita really preaches, and what justifications its proponents give to its glorification of violence and caste, let us start by asking a few questions:

1. If the Gita tried to give meaning to caste based on Karma alone and undo the birth factor, why did it not explicitly assert that caste/Varna should not be based on birth? Why make ambiguous statements and leave it open to be interpreted wrongly?

2. If caste is based on Karma and Guna (merit/aptitude), what do Karma and Guna exactly mean, according to Gita? Does Karma include deeds, education and skills?

3. Are Karma and Guna acquired in this birth or do they refer to deeds/education/skills i.e., Karma and Guna, acquired in previous births?

4. If deeds decide Varna, then just as deeds can keep changing, why can't a Varna change?

5. If it is only deeds that determine Varna, why are the atrocities based on Varna justified? Why should the incompetent be tortured and denied basic dignity and love?

6. Why doesn't Gita acknowledge the scientific and philosophical truth that all human beings are equal? If Buddha being a human could expound on the principle of equality, why Krishna, though being an Avatar of God, could not understand it and did not find any need to preach it to a greater extent?

7. Are all these confusions left like that so that it can be conveniently interpreted to justify any injustice in the name of Varna and Dharma?

8. While division of labor exists all over the world for better efficiency, why did most Hindu scriptures including Gita find it necessary to not just divide labor but also the laborers, the people?

9. Do Gita and Mahabharata, so full of violence and polygamy (of both Men and Women: Draupadi being a wife to five heroes and Kunti, the mother of heroes, having an illegitimate child), really represent Indian culture of vegetarianism and monogamy?

If one goes through the entire mythology, there would be hundred other questions that could be asked, but I would limit myself to the most common and relevant ones in the context of one scripture and the justifications provided in favor of it.

Let us see what answers the defenders can offer. They would surely attempt at least a few of them.

For the first question they would say there is no ambiguity in the verse 4.13, that Karma and Guna determine Varna. Since it does not talk against birth based caste it does not mean it promotes birth-based caste. For example, definition of a sphere is, 'a perfectly round geometrical object in three-dimensional space, such as the shape of a round ball'. One does not categorically need to say that a sphere is not a square or cube or cone. So if Krishna has already given one basis of Caste, why does the question of other bases come into picture?

This would look like a great argument in the face of critics. But unfortunately this argument does not take into account the entire text of the Gita and other references it makes with respect to Caste. Taking analogies from modern science to justify mythological claims is a very fashionable habit the modern upper castes have developed. But the problem is these are mostly selective, self-satisfying analogies. When Galileo discovered the truth about Earth's shape, there was a common misconception that Earth was flat and was at the center of the universe with everything revolving around it. He had to defy that logic and fight against the odds of religious dogmas to prove it. Science does not leave any scope for ambiguity and misinterpretations. Scientific claims are such that they cannot be misinterpreted in any way. If there is a scope for something inexplicable, science does accept the limitations of the theory, explicitly states the assumptions made and keeps the scope open for a better theory. Is that the case with mythological claims? Is that the case with Gita's claims about caste? Is it really a merit based supposedly noble division of society or is it a subtle attempt at justifying an evil that already existed? Take a look at the time period when Gita was written. The 'caturvarna', a social order of dividing people into broadly four categories and then further dividing into specific castes already existed at the period when Gita was written. One does not even have to worry about the specific time period that historians would claim, pre-Buddha or post-Buddha. The fact that birth based caste system existed at the time of Gita is evident within the Gita itself!

Chapter 9, Verse 32:

"mam hi partha vyapasritya ye 'pi syuh papa-yonayah |

striyo vaisyas tatha sudras te 'pi yanti param gatim ||"

"For finding refuge in Me, even those who though are born of the womb of sin, women, Vaishyas, and Shudras too, reach the supreme goal."

Isn't this an utter obscenity and contempt based on birth? On one side Krishna is ridiculing people based on the kind of birth they get, and on other side he is asking them to devote themselves to him in order to achieve salvation. But there are other accounts in Gita where he clarifies that even though one aspires to reach the supreme goal through devotion, he must continue with the duty that he is assigned in this birth, be it trade or be it scavenging. Indeed Krishna discourages any form of changing profession even if one displays an aptitude suitable for other professions when he says 'para-dharma bhayavaha'. Krishna acknowledges the nature of caste that does not allow a person to do work that is not assigned to him for his entire lifetime. Even Yudhistira has raised questions about inter-mixing of castes due to inter-caste sexual relations. Considering this, it would be fatuous to assume that the birth based caste system that put restrictions on change of profession did not exist. So if the birth based system of caste already existed, and if Krishna did not mean to establish a birth-based system, then why didn't he clarify this point in greater detail?

The answer is not very difficult if one tries to find out the nature and rules of Karma and Guna that Krishna has spent energy in detailing. Understanding them will show how opportunistic are the interpretations of the ambiguity in the Gita by its supporters. Krishna talks vigorously about Sanchita Karma (Past/accumulated actions) and with no ambiguity claims that Karma of past birth also carries its effects on the present birth and unless one pays for the sins in all the births, there is no salvation. The nature of the caste system envisioned in the Gita becomes clearer, and we realize it conforms to the rigid system that has existed in practice through ages, as we analyze the subject of Karma and Guna in more detail, which we shall do shortly.

Going one step ahead, lets see what else he talks about in Gita.

Chapter 10, Verse 6:

"maharsayah sapta purvecatvaro manavas tatha|

mad-bhava manasa jatayesam loka imah prajah ||"

"The seven great sages and before them the four other great sages and the Manus [progenitors of mankind] come from Me, born from My mind, and all the living beings populating the various planets descend from them."

There are several other mentions of Manu in Gita where Krishna claims that they have been blessed with his powers and have laid down the details of Religious conduct. When Krishna is talking about conduct and Karma, he is also saying that the Vedas, Smritis and Puranas that detail the worldly rules will always have the authority. He never denies their authority. If throughout Gita Krishna is preaching the authority of the ancient texts of Manu, one has to see what rules has Manu laid down. Exposing the complete inhumanity in Manusmriti would be out of scope of this article, and if one reads even a small portion of it, he is surely to be disgusted by the cruelty and obscenity present in it. For the purpose of this article, I would like to mention only one example to highlight how Caste had to be birth based, which is far more decent compared to the rest of Manu's thoughts.

According to Manu, if a 'Sudra' (lower caste) man has intercourse with 'Brahman' woman, the child that is born thereof would be a 'Chandal', someone who deals with the disposing of corpses, an outcaste even beyond the system of the four Varnas. What kind of punishments the Sudra father would get are too far beyond the norms of decency even to be mentioned here. While Krishna himself authorizes these texts, what they lay out are rules like this, "Now people here whose conduct is good can expect to quickly attain a pleasant birth, like that of a Brahman, the Kshatriya, or the Vaisya. But people of evil conduct can expect to enter a foul womb, like that of a dog, a pig, or a Chandala" (Chandogya Upanishad). How can one imagine that by talking about Karma and Guna, Krishna has not meant the caste system that is birth based, just because he didn't mention the detailed link of Karma and Guna with birth while talking about them in one place? Gita without any doubt professes a discriminatory caste system, if not, there was no need to authorize the evidently heinous laws of Manu.

Far from being a reformer of caste system, Krishna is actually justifying the evil system in sweetest words. On one side Krishna himself asserts that Karma in this birth causes a person to be born in relevant caste in next life. On the other side, his disciples are now claiming that the misinterpretation that happened for thousands of years that caste is determined by birth and previous life's deeds is not what Gita meant to say! Krishna is not leaving this ambiguity by chance; all that he is doing is establishing a link between Karma-Birth-Caste, and then subtly dropping the node 'Birth' on one occasion.

Part III

To the question 'what do Karma and Guna exactly mean according to Gita?' a generic and philosophical meaning is proffered as the answer. According to this response, Karma is any act or deed, be it good or bad, which in turn produces good Karma or bad Karma respectively. But, irrespective of the best philosophical arguments one makes, based on one's own convenient interpretations, the subject dealt with in the Gita remains independent of those interpretations.

Yes, Gita does talk at length about good Karma, bad Karma, past Karma etc.; but it certainly does not use the term 'Karma' in a generic form throughout. This is why I said that defenders do not give a holistic picture while justifying Gita. Let us see what Gita says immediately after its declaration on the forming of the four-fold Varna system in verse 4.13:

From 4.14 onwards, Krishna goes on to explain what he means by Karma:

Chapter 4, Verse 15:

"Evam jnaatwaa kritam karma poorvair api mumukshubhih|

Kuru karmaiva tasmaat twam poorvaih poorvataram kritam||"

"Having known this, the ancient seekers after freedom also performed actions; therefore, do thou perform actions as did the ancients in days of yore."

After suggesting that the actions performed by the ancients are the ones that you should also perform, in other words, the traditions set by the ancients should not be tampered with, Krishna accepts that the question of Karma is indeed a complex one, and hence again reiterates that one should not use one's own judgment on Karma but refer to the ancient wisdom, specifically the ones mentioned in various scriptures including Vedas, Upanishads, Smritis etc.

Chapter 4, Verse 17:

"Karmano hyapi boddhavyam boddhavyam cha vikarmanah |

Akarmanashcha boddhavyam gahanaa karmano gatih ||"

"The subject of action prescribed in the Vedas should be understood, the subject of actions prohibited in Vedas should be understood and the subject of renunciation of actions prescribed in Vedas should be understood; because the intricacies of actions are very mysterious."

Throughout Gita and Mahabharata there is an emphasis on the actions prescribed in the Vedas. And if one goes through the Vedas and Vana Parva of Mahabharata looking for those important actions, we find them to be nothing but the rituals that were laid out by the Vedic Brahmanic religion, particularly Yagnya (fire worshiping) and sacrifices; the rituals that were rejected completely by the Buddha. Thus while Vedas already have prescribed these actions and had gained importance in the philosophical and spiritual life by the time the Buddhist era had started, the need to re-emphasize them by means of Gita in a post-Buddha era is not difficult to understand.

In his book 'Revolution and Counter-Revolution in Ancient India', Dr. Ambedkar has roundly rejected the philosophical claims regarding Karma in Gita and exposed the dogmatic and ritualistic Karma that Gita professes in order to save the Brahmanical religion by pointing out that Karma and Jnana (knowledge) are not general but specific, Karma being the rituals in Jaimini's Purv Mimansa and Jnana being the dogmas in Badarayana's Brahmasutra.

But Gita does not stop here in explaining Karma; while professing Vedic Karma, it changes the nature of the objective behind Karma. Vedic Karma of Yagna and sacrifices are always linked with some form of material objective. These rituals are nothing but a superstitious way to gain some material objectives. Both Buddhism and Jainism rejected such a selfish approach towards spirituality. The rationality and selflessness of Buddhism endangered these rituals. Hence there was a need to remove the selfish motives of these rituals. Throughout Gita we find this detachment from material objectives, which is not present in the rest of the mythology to such a great extent.

Chapter 4, Verse 19:

"Yasya sarve samaarambhaah kaamasankalpa varjitaah |

Jnaanaagni dagdhakarmaanam tam aahuh panditam budhaah ||"

"He whose undertakings are all devoid of desires and (selfish) purposes, and whose actions have been burnt by the fire of knowledge: him the wise call a sage."

This freedom from desires throughout Gita gives it a very high philosophical value, but the context and intention of mixing the philosophy preached by Buddha along with insistence on the dogmatic rituals and divisiveness, only reveals the true intentions of modifying a fading faith, without distorting its core dogmas, to make it more acceptable. For the objective of these rituals and the rigidity of caste system was never to achieve material goals or social efficiency, but only to be a tool in the hands of the priestly class to dominate society in order to maintain their own social status and powers.

Regarding Guna (aptitude), the proponents again make high claims of how merit based natural system is professed by Gita. They would give details of three Gunas explained in Gita, namely Sattva, Rajas and Tamas; and how depending upon the Guna the person has, his duties and hence the caste are determined. Then how is it possible to consider caste to be based on birth; isn't it independent of birth?

But don't be fooled, let's again take a look at what Gita says further about Guna and how it establishes an unambiguous link between Guna and birth.

Chapter 13, Verse 22:

"Purushah prakritistho hi bhungkte prakritijaan gunaan|

Kaaranam gunasango'sya sadasadyoni janmasu ||"

"The soul seated in Nature experiences the qualities born of Nature; attachment to the qualities is the cause of his birth in good and evil wombs."

This makes it clear that apart from deciding what Varna a person may belong to, Guna also decides what kind of birth a person will have. In essence saying that the Guna comes even before the birth and the link between Guna deciding birth and birth deciding caste becomes crystal clear. Even after knowing this, if someone still believes that the caste professed in Gita is not birth based and has only a noble purpose, what should we call such a person?

Now coming to the question of the rigidity of the caste system, even if we interpret Karma and Guna in the philosophic manner as claimed by Gita scholars, why is it that while Karma and Guna can change over the lifetime of a person, but caste cannot change over generations? If Buddha can see an opportunity for reform in a dacoit like Angulimaal, why is it that Krishna cannot have such a larger noble vision? The quick answer the proponents will give is that there is no truth in the rigidity of the caste system. Caste can change and it has practically changed for ancient figures. For example, Brahmarishi Vishwamitra was a Kshatriya Raja/king and his original name was Kaushika. He was a Kshatriya who became a Brahmana (and also a Brahmarishi) due to his deeds. Since nobody is born to any Varna, they can change Varna depending on their Karma and Guna.

The example of Vishwamitra is an interesting one! For it dates back to the period of transformation the caste system underwent from whereon it lost its flexibility and became a rigid structure of exploitation. To learn more, one has to take a look at the research paper 'Who Were The Shudras?' by Dr. Ambedkar. There are a number of cases where you see Varna being changed in mythological 'history'. But the question remains the same: first of all, why divide society in general, and second, how did this division became so robust, rigid and remained based on birth for all the practical reality of three thousand years? What was it in the religion that caused a mere labor hierarchy, apparently, to change into a rigid system of Varna and caste that is present until now in all its glory? Start reading all these mythological scriptures in an un-religious manner and you will find the answers.

Just like in other societies in the world, the priestly class of Brahmans secured unequivocal powers in the times of darkness through religion. Upanishads represent the story of competition between Kshatriyas and Brahmans. Of course, it is not just the Gita that made the Varna/caste system the way it is; there has been a steady and well thought out process behind it with all the conflicts of interests doing their parts of the job. Brahmans corrupted Vedas to gain religious sanction for their authority. Kshatriyas, in competition with Brahmans, to control society made their own versions by presenting themselves as the incarnations of God. And again Brahmans proved their cunning by reiterating Brahman authority through God's own mouth.

In order to make sure that the powers of one generation remain reserved for the future generations of the same class, Varna had to be made rigid. Gita is only one chapter in the entire story, probably the final and most effective one so far. If only Karma was the determinant of one's destiny, then what is the explanation for all this rigidity over three thousand years? Why didn't these apparently great thoughts result in a great society? Varna/Caste system as we know has existed for so long and has been the greatest poison in our society.

In 'Annihilation of Caste', Dr. Ambedkar explains very well how both socially and biologically the rigidity of the caste system has resulted in inefficiency in Indian society in every aspect of life, including economy, social life, and physical attributes of Indians. I urge the proponents now to please not make the futile claims of how great a system it used to be and how it must have benefited people. Buddha had already condemned this system very strongly as far back as 2500 years ago! No matter how hard you try to sugar coat a poison, it will still have its effect. The effect is what we have witnessed but the poison is what we still deny.

We do know for sure that Varna is indeed practiced based on birth, we all know about the interpretation that the Karma of past birth causes one to be born in a particular Varna, and the belief that a particular Varna person has particular qualities suitable for that Varna only. All these are well-propagated interpretations supporting the rigid system (not flexible as claimed) and accepted throughout Indian society (irrespective of the particular caste one belongs to, or the particular religious practices one follows). We don't say Brahmans or Kshatriyas established and manipulated the Varna system for their benefit just because they are inherently a cunning race; no, indeed there is no racial exclusivity here, but they did do it certainly and cunningly because they happened to have power in their hands which made them corrupt. Now that we know the truth of this evident corruption, at least now we can stay away from everything that has caused this corruption in the first place. This is the precise reason why no anti-caste movement has ever called for a crusade against Brahmans or upper castes, but has condemned and burnt all those scriptures that have given opportunity for corruption and caused all the misery.

About the violence justified in Gita, Dr. Ambedkar strongly rejects the philosophical and spiritual grounds on which a holy war is justified. When Krishna advocates murder by saying that the soul is immortal and hence what you are killing is only the body, you are indeed liberating the soul to be unified with the soul of the universe; Dr. Ambedkar imagines him standing in a court of law and dares to assert that Krishna would be sent to a lunatic asylum for making such an argument. If every person starts giving such a justification, considering himself to be the righteous one and does not feel any remorse in killing other 'lesser' humans, what a great spiritual world it will be!

By no measure the criticism presented here is comprehensive. One can go on at length to describe and prove the mechanisms involved in the processes of revolution and counter-revolution with reference to Gita. This is just a summary of what objections may be raised against Gita and how valid they are. No matter how simple and trivial these objections may be, they still remain unanswered by the Gita proponents.

Out of the nine summary questions that I have asked about Gita, I could not find answers to six of them so far, and given the arguments above, there isn't a single answer that the proponents can give which would even qualify to be considered. If now one revisits the questions, the answers to most of them become very obvious; hence I leave it to the reader's conscience. Considering the final question about the morality and culture in Mahabharata and Gita, if someone still claims that Gita is the core of Indian culture, I may not disagree with them completely.

The caste system that denies legitimate dignity to human beings independent of the work they do is very much in the blood of Indian culture. In most Indian organizations this structural aspect is very evident. If I can generalize my personal experiences, in companies of foreign origin, mostly American, even the CEOs won't mind being called by their first names by the lowest ranked employees of the company whereas in most Indian organizations even the immediate superiors are called 'Sir'. The respect one receives very much depends on his rank; everyone accepts the domination of higher ranks and equally dominates the lower ones. Subtly, the instincts developed in the caste culture enter modern organizations.

The caste system that preaches that the son of a priest is best suited to become a priest and the son of a sweeper is only worth being a sweeper is deep rooted in our culture, and I'm not even talking about the daughters. Any industry where there is no legal or formal process for recruitment, in any industry that depends on individual preferences, we see this family oriented preference being a dominant factor. One does not need to act well to enter the film industry if one's parents already are in films. Every politician's offspring are implicitly believed to possess the qualities of their forefathers that make them suitable to enter politics and lead by default. If this is the culture that streams down from the scriptures, how may I disagree with it? But then why should I accept it?

As DD Kosambi points out, there is no wonder why Gita is mostly revered highly by the upper caste scholars from time to time; starting from the re-founder of Hinduism, Sankaracharya, to the likes of Dnyaneshwara who promoted Gita in order to regain his status of being Brahman, to Tilak who used Gita to influence youth when the interactions with modern western world were causing social reforms in India, to Gandhi who was a strong believer in the system of Caturvarnya, to Aurobindo and Radhakrishnan. None of the non-brahmanical saints and philosophers found any solace in Gita, be it Kabir, Nanak, Namdev, Chaitanya or Jayadeva.

If the Brahmanical scholars find any solace in Gita for the philosophy it preaches, let them find it; but for the downtrodden society of India including Dalits and other Hindus, far from being a holy book of religion, Gita stands out as a symbol of the counter-revolution responsible for preventing the social, economic and spiritual rise of the masses. For them, isn't it better to reject its supremacy and holiness and to move on with other humanistic philosophies that are deep rooted in the Indian culture of non-violence and compassion, which also preach equality? I think it is not just preferable but also very necessary to reject these scriptures in order to stop the counter-revolution from damaging society any further.

[P.S. Considering the claims about Gita being revealed by Krishna himself, I am referring to the author of Gita as Krishna only. It may also be read as 'author/poet of Gita'.]

~~~ Rahul Bhalerao is an MBA from IIM Kozhikode, currently working as a Consultant with MindTree Ltd., and is associated with the FOSS Movement.

Friday, November 14, 2014

ഡോട്കമ്മ്യൂണിസ്റ്റു് മാനിഫെസ്റ്റോ - എബന്‍ മോഗ്ലന്‍ - (ജനുവരി 2003)



മലയാളം തര്‍ജ്ജമയ്ക്കുള്ള ആമുഖം

(നവമ്പര്‍ 2014)

എബന്‍ മോഗ്ലന്‍ കൊളംബിയ സര്‍വ്വകലാശാലാ നിയമ വിദ്യാലയത്തില്‍ പ്രൊഫസറാണു്. സ്വതന്ത്ര (ഫ്രീ) സോഫ്റ്റ്‌വെയറിന്റെ വിതരണാനുമതിപത്രമായ പൊതു സമൂഹ ഉപയോഗാനുമതി പത്രത്തിന്റെ (Gnu General Public License - GPL) സൃഷ്ടിയില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ നിയമോപദേഷ്ടാവായിരുന്നു. തുടര്‍ന്നു് ഫ്രീസോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചു. അതില്‍ നിന്നൊഴിഞ്ഞ ശേഷം 2005 ല്‍ അദ്ദേഹം സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍ സ്ഥാപിച്ചു. അതിന്റെ സ്ഥാപക ഡയറക്ടറും കൌണ്‍സലും ആയിരുന്നു. ഇപ്പോള്‍ ചെയര്‍മാനാണു്. 2011 ല്‍ അദ്ദേഹം ഫ്രീഡം ബോക്സു് എന്ന പേരില്‍ ചെറിയ സെര്‍വ്വര്‍ വികസിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു് പ്രവര്‍ത്തിച്ചു് തുടങ്ങി. എബന്‍ മോഗ്ലന്‍ 2003 ല്‍ തന്റെ http://moglen.law.columbia.edu/publications/dcm.html എന്ന വെബ്ബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണു് ഈ രേഖ.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അനുഭവപാഠങ്ങളില്‍ നിന്നു് അദ്ദേഹത്തിനുണ്ടായ ഉള്‍ക്കാഴ്ചകള്‍ കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയുടെ ശൈലിയിലും ആശയാനുവാദ രീതിയിലുമാണു് അദ്ദേഹം എഴുതിയിരിക്കുന്നതു് എന്നതു് പ്രത്യേകം ശ്രദ്ധേയമാണു്. മാത്രമല്ല, “പക്ഷെ, വിപ്ലവം യഥാര്‍ത്ഥത്തില്‍ നടന്നില്ല, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഉയര്‍ന്നു് വന്നിടത്തു്, അഥവാ വന്നു എന്നു് അവകാശപ്പെട്ടിടത്തു്, സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനു് കഴിയില്ലെന്നു് തെളിഞ്ഞു. പകരം, സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുതലാളിത്തം അതിനു് വലിയൊരളവു് സമ്മതി നേടിയെടുത്തു.” എന്നു് പറയുന്നിടത്തെ വിമര്‍ശനം ഒഴിച്ചാല്‍ ഒരിടത്തും അദ്ദേഹം കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയേയോ അതു് ഇന്നും ഉയര്‍ത്തിപ്പിടിച്ചു് സാമൂഹ്യമാറ്റത്തിനായി നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റുകാരേയോ തള്ളിപ്പറയുന്നില്ല. മേല്പറഞ്ഞതാകട്ടെ, വിശദാംശങ്ങളില്‍ വ്യത്യസ്തമായ വിശദീകരണമോ വ്യാഖ്യാനമോ തര്‍ക്കമോ ആര്‍ക്കെങ്കിലുമൊക്കെ ഉണ്ടാകാമെങ്കിലും, വസ്തുതകള്‍ മാത്രവുമാണു്. സോവിയറ്റു്-കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസറ്റു് പരീക്ഷണങ്ങളുടെ തകര്‍ച്ചയോടെ ആഗോള ധനമൂലധനാധിപത്യം കൈവരിച്ച മേല്കൈ കണ്ടു് വിവിധ കമ്യൂണിസ്റ്റു് പാര്‍ടികള്‍ പോലും കമ്യൂണിസം തള്ളിപ്പറഞ്ഞു് സോഷ്യല്‍ ഡെമോക്രസി ലക്ഷ്യമായി പ്രഖ്യാപിച്ചപ്പോഴും എബന്‍ മോഗ്ലന്‍ കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയെ ഇത്രയേറെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതു് പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയിലെ ഒരൊറ്റ നിഗമനത്തേയും നിരീക്ഷണത്തേയും പോലും അദ്ദേഹം ഈ രേഖയില്‍ നിരാകരിക്കുന്നില്ല. കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ തൊഴിലാളി വര്‍ഗ്ഗത്തേക്കുറിച്ചു് പൊതുവെ പറയുന്ന കാര്യങ്ങള്‍ ഡിജിറ്റല്‍ തൊഴിലാളികളുടെ പ്രത്യേകള്‍ക്കനുസരിച്ചു് അവതരിപ്പിക്കുകയാണു് അദ്ദേഹം ഇതില്‍ ചെയ്തിരിക്കുന്നതു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അനുഭവം

1980 കളുടെ ആദ്യ പാദം മുതല്‍ പ്രതിഫലത്തോടെയും പ്രതിഫലമില്ലാതെ സന്നദ്ധമായും ലോകമാകെയുള്ള പ്രോഗ്രാമര്‍മാരുടെ അദ്ധ്വാനം ഉപയോഗപ്പെടുത്തിയാണു് ഗ്നൂ/ലിനക്സ് എന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കപ്പെട്ടതു്. ഗ്നൂ ലിനക്സും അനുബന്ധ സോഫ്റ്റ്‌വെയറുകളും അതുപയോഗിക്കുന്നവര്‍ക്കെല്ലാം സ്വതന്ത്രമായി ആവശ്യാനുസരണം ഉപയോഗിക്കുകയും പഠിക്കുകയും പകര്‍ത്തുകയും മെച്ചപ്പെടുത്തുകയും വിസിപ്പിക്കുകയും കൈമാറുകയും ചെയ്യാവുന്നതാണു്. ഇത്തരമൊരു സാങ്കേതിക പരിതോവസ്ഥ, ഇപ്പോള്‍ എല്ലായിടത്തും ലഭ്യവും മത്സരക്ഷമവും സ്വകാര്യ വ്യവസായ കമ്പനികളുടെ ഉല്പന്നങ്ങളേക്കാള്‍ ബഹുവിധം മേന്മയേറിയതുമാണു്. അവ പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ ഉപയോഗത്തില്‍ മുതലാളിത്തം മുന്നില്‍ കണ്ട വിധത്തിലുള്ള കുത്തകകളുടെ സാങ്കേതിക നിയന്ത്രണത്തില്‍ നിന്നു് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരെ മോചിതരാക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ ഉല്പന്നങ്ങളേക്കാള്‍ ഗുണമേന്മയുള്ളതും അവയേക്കാള്‍ വേഗം മെച്ചപ്പെടുത്തപ്പെടുന്നതുമായ സൃഷ്ടികള്‍ നിലവില്‍ വരുത്തുകയും തുടര്‍ന്നു് കാല്‍ നൂറ്റാണ്ടോളം നിലനിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെയും അതിലൂടെ സോഫ്റ്റ്‌വെയര്‍ കുത്തക അവസാനിപ്പിച്ചതിലൂടെയും ഡിജിറ്റല്‍ തൊഴിലാളികളുടെ കൂട്ടായ്മയ്ക്കു് സ്വകാര്യ കമ്പനികളേക്കാള്‍ മെച്ചപ്പെട്ട ഗുണമേന്മയുള്ള സേവനങ്ങളും വിജ്ഞാനോപകരണങ്ങളും സൃഷ്ടിക്കാനാവുമെന്നും നാമമാത്രമായ ചെലവില്‍ അവ വിതരണം ചെയ്യാനാവുമെന്നും ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തെളിയിച്ചു. മൂലധന-കുത്തക-സാമ്രാജ്യ വിരുദ്ധ സമരത്തിലെ വിജയ ഗാഥയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ചരിത്രം.

സ്വതന്ത്ര സൃഷ്ടികളും പൊതു സാമൂഹ്യ ഉടമസ്ഥതയും ഇതര മേഖലകളിലും

വിജ്ഞാനത്തിന്റെ ഇതരമേഖലകളില്‍ സമാന പ്രസ്ഥാനങ്ങള്‍ മുന്നേറുന്നു. വിജ്ഞാനത്തിന്റെ രംഗത്തു് പൊതു ഉടമസ്ഥതയുടെ മേന്മ തെളിയിക്കപ്പെട്ടതു് മുഴുവന്‍ ജീവിതോപാധികളുടെ കാര്യത്തിലും പൊതു ഉടമസ്ഥതയുടെ സാധ്യതകള്‍ മുന്നോട്ടു് കൊണ്ടു് വന്നിരിക്കുന്നു. മറ്റിതര ജീവിതോപാധികള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും സമൂഹത്തിനും അദ്ധ്വാനിക്കുന്നവര്‍ക്കും കാല്‍ ചങ്ങലകളയായി മാറിക്കഴിഞ്ഞ മുതലാളിത്ത സ്വത്തുടമാ ബന്ധം അവസാനിപ്പിച്ചു് പൊതു ഉടമസ്ഥത സ്ഥാപിക്കാനാവുമെന്ന മാര്‍ക്സിസത്തിന്റെ പ്രതീക്ഷാ നിര്‍ഭരമായ കാഴ്ചപ്പാടിന്റെ സാധൂകരണമാണിതു്. എബന്‍ മോഗ്ലന്‍ പൊതു ഉടമസ്ഥതയുടെ സാധ്യത തന്റെ രേഖയില്‍ മുന്നോട്ടു് വെയ്ക്കുന്നു. ഇതിനേക്കാള്‍ മാര്‍ക്സിസത്തേയും കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയേയും ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു അഭിപ്രായ പ്രകടനം നാളിതു് വരെ കണ്ടിട്ടില്ല.

അദ്ധ്വാനിക്കുന്നവരുടെ ഭാവി രൂപം

മാര്‍ക്സോ എംഗത്സോ തങ്ങളുടെ കാലഘട്ടത്തിന്റെ പരിമിതി മൂലം അഭിപ്രായം പറയാതെ വിട്ടുകളഞ്ഞ ചില പ്രസക്തമായ ചോദ്യങ്ങള്‍ക്കു് ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അനുഭവം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഘട്ടത്തിലെ തൊഴിലാളിയുടെ അദ്ധ്വാന രീതിയും അതിന്റെ പ്രതിഫലവും എങ്ങിനെയായിരിക്കുമെന്നു് അവര്‍ പറഞ്ഞിട്ടില്ല. ഭാവി സമൂഹത്തില്‍ മൂലധനം കയ്യാളുന്നതും പണിയെടുപ്പിക്കുന്നതും കൂലി കൊടുക്കുന്നതും മുതലാളിയാകില്ല. കാരണം മുതലാളിത്തം അവസാനിപ്പിച്ചാണു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കപ്പെടുന്നതു്. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നു് നിര്‍വ്വചിക്കപ്പെട്ട ഭരണകൂടമാകും മുതലാളിയുടെ ധര്‍മ്മം ഏറ്റെടുക്കുക എന്ന ധാരണയാണു് നാളിതു് വരെ പൊതുവെ വെച്ചു് പുലര്‍ത്തി പോരുന്നതു്. ഭരണകൂടം തന്നെ മൂലധനം നേരിട്ടു് നിയന്ത്രിക്കുന്ന സംവിധാനത്തെ, പക്ഷെ, ഭരണകൂട മുതലാളിത്തമായി (State Capitalism) മാത്രമേ കാണാനാവൂ. കാരണം, ഭരണ കൂടം മര്‍ദ്ദനോപകരണമാണു്. അധികാര കേന്ദ്രീകരണത്തിന്റെ ഉപകരണമാണു്. അതു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമായാലും അതിന്റെ കേന്ദ്രീകരണ സ്വഭാവം അവസാനിക്കുന്നില്ല. ലോകത്ത് നിന്നാകെ മുതലാളിത്ത ഭരണ കൂടങ്ങള്‍ തുടച്ചു് നീക്കപ്പെടുവോളം അതി കേന്ദ്രീകൃതമായ ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങളില്‍ നിന്നും മര്‍ദ്ദനങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിച്ചു് പുതിയ സോഷ്യലിസ്റ്റു് സമൂഹം നിര്‍മ്മിക്കാനും തുടര്‍ന്നു് സംരക്ഷിക്കാനും സമാനമായി കേന്ദ്രീകൃതമായ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം കൂടിയേ തീരൂ എന്നതാണു് മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാടു്. അത്തരം ഒരു വ്യവസ്ഥ അതിന്റെ കേന്ദ്രീകരണ സ്വഭാവം കൊണ്ടു് തന്നെ ഉദ്യോഗസ്ഥ കേന്ദ്രീകരണത്തിലേക്കു് എത്തുമെന്നതു് ഇന്നു് നമ്മുടെ അനുഭവവുമാണു്. ജനാധിപത്യവികാസവും സ്വാതന്ത്ര്യവും മുന്‍കാല സോഷ്യലിസ്റ്റു് പരീക്ഷണങ്ങളില്‍ ഉറപ്പിക്കാനാവാതെ പോയതു് മൂലധന മാനേജ്മെന്റും ഉല്പാദന മാനേജ്മെന്റും വിതരണ-വിനിമയ മാനേജ്മെന്റും അടക്കം മുതലാളിയുടെ ധര്‍മ്മം കൂടി തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം നേരിട്ടു് ഏറ്റെടുത്തതു് കൊണ്ടാണെന്നു് വ്യക്തമാണു്.

തൊഴിലാളികളല്ല പകരം സ്വതന്ത്ര സ്രഷ്ടാക്കള്‍

അവിടെയാണു് ഇന്നത്തെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭാവി രൂപം അവതരിപ്പിക്കുന്ന എബന്‍ മോഗ്ലന്റെ ഈ രേഖയുടെ പ്രസക്തി. അദ്ദേഹം ഇതില്‍ പറയുന്നതു് ഭാവിയില്‍ തൊഴിലാളി അല്ല, സ്വതന്ത്ര സ്രഷ്ടാവാണു് ഉണ്ടാവുക എന്നാണു്. കാരണം, അന്നു് കൂലിത്തൊഴിലാകാന്‍ തരമില്ല. കൂലി കൊടുക്കുന്നവനും കൂലി പറ്റുന്നവനും എന്ന അവസ്ഥ വര്‍ഗ്ഗ വിഭജനം നിലനില്‍ക്കാനിടയാക്കും. ഭാവി സ്രഷ്ടാവിന്റെ ഭ്രൂണ രൂപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാവില്‍ അദ്ദേഹം കാണുന്നു. ഭാവിയില്‍ നിലവില്‍ വരുന്ന ഉല്പാദന ബന്ധത്തെ അദ്ദേഹം സ്വതന്ത്ര സ്രഷ്ടാക്കളുടെ പരസ്പര ബന്ധമായിട്ടാണു് കാണുന്നതു്. സ്രഷ്ടാക്കളും ഉപഭോക്താക്കളും രണ്ടല്ല. പരസ്പര കൈമാറ്റമുണ്ടാകും. പക്ഷെ, എല്ലാവരും സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെടുന്നവരും അവ ജീവിതോപാധികളായി എടുക്കുന്നവരുമായിരിക്കും. സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെടാത്തവരായി ആരുമുണ്ടാകില്ല. എല്ലാവരും പണിയെടുക്കുന്നവരായിരിക്കും.

ചരക്കല്ല പകരം സ്വതന്ത്ര സൃഷ്ടികള്‍

മുതലാളിത്തത്തിന്റെ പ്രത്യേകത ചരക്കുകളുടെ സാര്‍വ്വത്രികതയാണു്. ആരും സ്വന്തം ആവശ്യത്തിനായി ഉല്പാദിപ്പിക്കുന്നില്ല. അഥവാ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ നശിപ്പിച്ചു് ചരക്കുല്പാദനം വര്‍ദ്ധിപ്പിക്കുകയാണു് മുതലാളിത്തത്തില്‍ നടക്കുന്നതു്. ചരക്കാണു്, മറ്റുള്ളവര്‍ക്കു് വില്കാന്‍ വേണ്ടിയാണു് ഉല്പാദിപ്പിക്കപ്പെടുന്നതു് എന്നതു് മൂലമാണു് ഇന്നു് സമൂഹം നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ടാകുന്നതു്. പച്ചക്കറികളിലെ അമിതമായ വിഷപ്രയോഗം, ഫോര്‍മാലിനിലിട്ട മത്സ്യം, പാരഫിന്‍ ചേര്‍ത്ത എണ്ണ, എണ്ണയുടെ ചെലവു് കുറയ്ക്കാനും പലഹാരം കേടു് വരാതിരിക്കാനും കരുകരുപ്പു് നിലനിര്‍ത്താനും മണ്ണെണ്ണയെന്നു് വിളിക്കേണ്ട പെട്രോളിയത്തിന്റെ ഉപോല്പന്നമായ എണ്ണയില്‍ ഉണ്ടാക്കുന്ന വറപൊരികള്‍ തുടങ്ങി ഭക്ഷണത്തിലും മരുന്നുകളിലും ഉള്ള കൃത്രിമങ്ങളെല്ലാം ചരക്കുകളാണു് ഉല്പാദിപ്പിക്കപ്പെടുന്നതു് എന്നതു് കൊണ്ടുണ്ടാകുന്നതാണു്. സ്വന്തം ആവശ്യത്തിനാണു് ഉല്പാദിപ്പിക്കുന്നതെങ്കില്‍ ആരും ഇങ്ങിനെ ചെയ്യില്ല.

ഉല്പാദനമല്ല, സൃഷ്ടിയാണു് നടക്കുന്നതു്

പ്രകൃതി വിഭവങ്ങളുടെ സൃഷ്ടി പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചാണു് നടക്കുന്നതു്. അതിന്റെ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടി നടക്കുകയാണു് ചെയ്യുന്നതു്. അതില്‍ പ്രകൃതിയിലെ ജൈവ-അജൈവ ഘടകങ്ങളെല്ലാം പരസ്പര പൂരകമായി വര്‍ത്തിക്കുന്നു. ആ പ്രകൃതി പ്രതിഭാസങ്ങളുടെ ഫലം മനുഷ്യര്‍ക്കു് വിഭവങ്ങളായി പ്രയോജനപ്പെടുന്നു. മനുഷ്യര്‍ പ്രകൃതി വിഭവങ്ങളുപയോഗിച്ചു് മുന്‍ സാമൂഹ്യ ക്രമങ്ങളില്‍ നടത്തി വന്ന ഉല്പന്ന നിര്‍മ്മാണവും മുതലാളിത്തത്തില്‍ നടത്തുന്ന ചരക്കുല്പാദനവും പ്രകൃതി വിഭവങ്ങളുടെ ധൂര്‍ത്തിനും പരിസ്ഥിതി നാശത്തിനും ഇടയായിട്ടുണ്ടു്. മുതലാളിത്തമാകട്ടെ, ലാഭത്തിനു് വേണ്ടിയുള്ള ആക്രാന്തത്തില്‍ പ്രകൃതി വിഭവങ്ങളുടെ ദുരുപോഗവും പരിസ്ഥിതി നാശവും ബോധ പൂര്‍വ്വം തന്നെ നടത്തുന്നു. സ്വതന്ത്ര സൃഷ്ടാക്കള്‍ വില്പന ലക്ഷ്യം വെച്ചുള്ള ചരക്കുല്പാദനം നടത്തുന്നില്ല. ഇനിയങ്ങോട്ടു് അവശ്യം ആവശ്യമായ ജീവിതോപാധികളുടെ സൃഷ്ടി മാത്രമാണു് നടക്കുക. ലാഭം ആരുടേയും ലക്ഷ്യമാകില്ല. പരമാവധി പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചു് പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചു് കൊണ്ടു്, പ്രകൃതി നടത്തുന്ന സൃഷ്ടിയുടെ തലത്തിലേയ്ക്കു് ജീവിതോപാധികളുടെ സൃഷ്ടി ഉയര്‍ത്തപ്പെടും. വിഭവ വിനിയോഗം കാര്യക്ഷമമാകുന്നു. പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നു. ഇന്നു് സമൂഹം നേരിടുന്ന മിക്ക പ്രശ്നങ്ങളും അതോടെ അവസാനിക്കുന്നു.

സാമൂഹ്യമായി സൃഷ്ടിക്കപ്പെടുന്നതു് സാമൂഹ്യമായി തന്നെ ഉപയോഗിക്കപ്പെടുന്നു

മുതലാളിത്തത്തില്‍ ഉല്പാദനം സാമൂഹ്യമായിരുന്നെങ്കിലും ഉല്പാദിപ്പിക്കപ്പെടുന്ന ചരക്കുകള്‍ മുതലാളി സ്വകാര്യമായി സ്വന്തമാക്കുകയായിരുന്നു. അതായിരുന്നു ചൂഷണത്തിന്റെ മാര്‍ഗ്ഗം. അതായിരുന്നു മുതലാളിത്തം നേരിടുന്ന പ്രശ്നങ്ങളുടെയെല്ലാം കാരണമായ വൈരുദ്ധ്യം. അതു് മൂലമാണു് തൊഴിലാളികള്‍ ദുരിതം പേറേണ്ടി വന്നതും ജനങ്ങള്‍ പൊതുവെ പാപ്പരീകരിക്കപ്പെട്ടതും ചരക്കുകള്‍ വിറ്റഴിയപ്പെടാതെ കെട്ടിക്കിടക്കുന്ന അമിതോല്പാദന കുഴപ്പത്തിലേയ്ക്കു് മുതലാളിത്തം എത്തിയതും. സ്വതന്ത്ര സ്രഷ്ടാക്കളുടെ സമൂഹത്തില്‍ സാമൂഹ്യമായി സൃഷ്ടിക്കപ്പടുന്നതു് സാമൂഹ്യമായി തന്നെ കൈകാര്യം ചെയ്യുപ്പെടുന്നതോടെ മുതലാളിത്തത്തിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ തുടര്‍ന്നങ്ങോട്ടു് സമൂഹത്തിനു് അനുഭവിക്കേണ്ടി വരില്ല. പാപ്പരീകരണമില്ല. ഒരു വശത്തു് അമിതോല്പാദനവും മറുവശത്തു് ഇല്ലായ്മയും എന്ന വൈരുദ്ധ്യമില്ല. സ്വതന്ത്ര സ്രഷ്ടാക്കള്‍ തങ്ങള്‍ക്കാവശ്യമുള്ള ജീവിതോപാധികള്‍ നേടാനാവശ്യമായത്ര സൃഷ്ടിക്കുന്നു. ആവശ്യമായത്ര ഉപയോഗിക്കുന്നു. മിച്ചമുള്ളവയെല്ലാം സമൂഹത്തിന്റേതായി മാറുന്നു. ഒന്നും സ്വന്തമായി സൂക്ഷിച്ചു് വെച്ച് സമൂഹത്തിനു് നിഷേധിക്കുന്നില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സൃഷ്ടിയുടേയും വിതരണത്തിന്റേയും അനുഭവം ഈ സാമൂഹ്യ ബന്ധത്തിന്റെ പ്രായോഗികത തെളിയിച്ചിരിക്കുന്നു.

സ്വയം തൊഴില്‍ സംരംഭകരും കര്‍ഷകരും സ്വതന്ത്ര സ്രഷ്ടാക്കളാകണം

സംഘടിത തൊഴിലാളികളുടെ വിലപേശല്‍ കഴിവും സംഘടനാ ശേഷിയും ഇടിക്കുന്നതിനായി അടുത്ത കാലത്തായി മുതലാളിത്തം തന്നെ പ്രോത്സാഹിപ്പിക്കുന്ന സ്വയം തൊഴില്‍ സംരംഭകര്‍ ഉല്പാദിപ്പിക്കുന്നതു് ചരക്കുകളാണെങ്കിലും അവരുടേയും സാമൂഹ്യ നില കര്‍ഷകരുടേതു് തന്നെയാണു്. ഈ രണ്ടു് വര്‍ഗ്ഗങ്ങളും സ്വതന്ത്ര സ്രഷ്ടാക്കളുടെ പ്രാഗ് രൂപങ്ങളാണു്. സ്വതന്ത്ര സൃഷ്ടാക്കളായി മാറാന്‍ കഴിയുന്നവയാണു്. കൂലി തൊഴിലാളികളാകട്ടെ, മുതലാളി ഇല്ലാതാകുന്നതോടെ സ്വയം സ്വതന്ത്ര സ്രഷ്ടാവാകാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യും.

വിഭവങ്ങളെല്ലാം പൊതു ഉടമസ്ഥതയില്‍

സൃഷ്ടിക്കാവശ്യമുള്ള വിഭവങ്ങളുടെ ലഭ്യതയാണു് മറ്റൊരു വിഷയം. ഭാവിയില്‍ വിഭവങ്ങളെല്ലാം സ്വതന്ത്രമായി എടുത്തുപയോഗിക്കാനാവുന്ന പൊതു ഉടമസ്ഥതയില്‍ ലഭ്യമാകും. അടിസ്ഥാന വിഭവങ്ങളെല്ലാം, ഭൂമി, വായു, ജലം, സ്പെക്ട്രം തുടങ്ങിയ പ്രകൃതി വിഭവങ്ങളും വന്‍കിട യന്ത്രോപകരണങ്ങള്‍, ഫാക്ടറികള്‍, സാങ്കേതിക വിദ്യ, വിജ്ഞാനം, സോഫ്റ്റ്‌വെയര്‍ തുടങ്ങി സമൂഹ സൃഷ്ടമായവയും പൊതു ഉടമസ്ഥതയിലായിരിക്കും. സാങ്കേതിക വിവരങ്ങളടക്കം വിജ്ഞാനം ശൃംഖലയില്‍ ലഭ്യമാകും. ഭൂമിയുടെ മേല്‍ എല്ലാക്കാലത്തും പൊതു ഉടമസ്ഥത തന്നെയാണു് നിലനിന്നു് പോന്നിട്ടുള്ളതു്. ഉപയോഗാവകാശമാണു് രാജേച്ഛയോ നിയമമോ മൂലം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കപ്പെട്ടു് പോന്നതു്. കൃഷി ഭൂമി കൃഷി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അവര്‍ക്കു് സാധ്യമായത്ര നല്‍കുകയാണു് സമൂഹത്തിന്റെ താല്പര്യം. തരിശിടുന്നതിനോ ഉപയോഗിക്കാതിരിക്കുന്നതിനോ അവകാശമുണ്ടാവില്ല. തരിശിടപ്പെടുന്നവ ഉപയോഗിക്കുന്നവര്‍ക്കു് പുനര്‍വിതരണം നടക്കും. വന്‍കിട ഫാക്ടറികളും യന്ത്രങ്ങളും അടക്കം മറ്റുല്പാദനോപാധികള്‍ ഇപ്പോള്‍ തന്നെ വിവിധ തലങ്ങളിലുള്ള മാനേജര്‍മാരടങ്ങുന്ന തൊഴിലാളികളാണു് കൈകാര്യം ചെയ്യുന്നതു്. തൊഴിലാളികളുടെ കൂട്ടായ്മകളുടെ നിയന്ത്രണത്തില്‍ അവ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കപ്പെടും. നിലവില്‍ പൊതു മേഖല നശിപ്പിക്കുന്നതു് അവയുടെ ആസ്തികളും അവയുടെ കമ്പോളവും ധന മൂലധാനാധിപത്യത്തിനു് കൈമാറാനുള്ള വ്യഗ്രതയില്‍ അവയുടെ ഉടമാവകാശം മാത്രമുള്ള സര്‍ക്കാരാണെന്നതു് നമ്മുടെ ഇന്നത്തെ അനുഭവം. ചുരുക്കത്തില്‍, ഉല്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥതയിലും അവയുടെ ഉപയോഗാവകാശം ജീവിതോപാധികളുടെ സ്രഷ്ടാക്കളായ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും എന്നതായിരിക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പോലെ പൊതു ഉടമാവകാശം ഏര്‍പ്പെടുത്തുമ്പോള്‍ ലഭിക്കുന്ന സ്വത്തുടമാ ബന്ധം. ഇതിനെല്ലാം ആവശ്യമായ നിയമം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പൊതു സമൂഹ ഉപയോഗാനുമതി പോലെ സമൂഹം തന്നെ സൃഷ്ടിക്കുന്നതായിരിക്കും.

സൃഷ്ടിക്കുള്ള പ്രേരണ ലാഭത്തിനു് പകരം ജീവിതോപാധികളുടെ നേട്ടം

സോഷ്യലിസത്തില്‍ എല്ലാവര്‍ക്കും വിവേചനമില്ലാതെ ജീവിതോപാധികള്‍ ലഭിക്കുമ്പള്‍ പണിയെടുക്കാനുള്ള പ്രേരണയുണ്ടാവില്ലെന്നും ലാഭം മാത്രമാണാ പ്രേരണ ഉണ്ടാക്കുന്നതെന്നുമാണു് മുതലാളിത്ത ഭാഷ്യം. മേല്പറഞ്ഞ പൊതു ഉടമാവകാശവും സ്രഷ്ടാക്കളുടെ ഉപയോഗ സ്വാതന്ത്ര്യവും എന്നതിലൂടെ പണിയെടുക്കുന്നവര്‍ക്കു് അവസര സമത്വവും സ്വന്തം സൃഷ്ടിപരമായ ശേഷി ഉപയോഗിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നതോടൊപ്പം പണിയെടുക്കാതെ ആര്‍ക്കും ഒന്നും വെറുതെ കിട്ടുന്നില്ല എന്നുറപ്പാക്കപ്പെടുക കൂടിയാണു്. ആര്‍ക്കു് എന്തു് വേണമെങ്കിലും അവര്‍ പണിയെടുത്തു് സൃഷ്ടിച്ചാല്‍ മാത്രമേ ലഭിക്കൂ എന്നതാണു് പുതിയ സാമൂഹ്യ ക്രമം. അവിടെ എല്ലാവരും പണിയെടുക്കണം എന്നതാണു് മര്‍ദ്ദനമോ കയ്യേറ്റമോ അടിച്ചമര്‍ത്തലോ ഒന്നുമില്ലാതെ സ്വാഭാവികയും നൈസര്‍ഗ്ഗികമായും ചെലുത്തപ്പെടുന്ന നിര്‍ബ്ബന്ധം. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കൊഴിച്ചു് പണിയെടുക്കാത്തവര്‍ക്കു് ജീവിതോപാധികള്‍ ലഭിക്കില്ല. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ കാര്യത്തില്‍ സമൂഹം അതു് നല്‍കും.

മുതലാളി-തൊഴിലാളി ഉല്പാദന ബന്ധത്തിനു് പകരം സ്വതന്ത്ര സ്രഷ്ടാക്കളുടെ കൂട്ടായ്മ

സ്വതന്ത്ര സ്രഷ്ടാക്കള്‍ സൃഷ്ടിക്കുന്നതു് സ്വന്തം ജീവിതോപാധികള്‍ നേടാനായി സ്വതന്ത്രമായി ഉപയോഗിക്കാം. മിച്ചമുള്ളവ സമൂഹത്തിനു് നല്‍കാം. സമൂഹത്തിലാകെയുള്ള മിച്ചം വരും കാലത്തേയ്ക്കു് വെയ്ക്കാം. ഓരോരുത്തര്‍ക്കും അവരവരുടെ സൃഷ്ടികള്‍ സ്വന്തമായി ഉപയോഗിക്കുകയോ മറ്റാവശ്യക്കാരുമായി പങ്ക് വെയ്ക്കുകയോ ചെയ്യാം. അത്തരത്തില്‍ ജീവിതോപാധികളുടെ ആവശ്യവും ലഭ്യതയും ശൃംഖലയിലൂടെ ആര്‍ക്കും അറിയാവുന്നതും അതനുസരിച്ചു് കൊടുക്കുകയോ വാങ്ങുകയോ ചെയ്യാവുന്നതുമാണു്. പ്രാദേശികമായി നേരിട്ടുള്ള കൈമാറ്റവും ദൂരേയ്ക്കടക്കം ശൃംഖലയിലുള്ള കൈമാറ്റവും ആണു് നടക്കുക. അത്തരത്തില്‍ ശൃംഖലയുടെ ഉപയോഗം കമ്പോളത്തിന്റെ സമഗ്രമായ ആസൂത്രണത്തിനു് സഹായിക്കും. നിലവില്‍ മുതലാളിത്തത്തില്‍ കമ്പോളം സമൂഹത്തെ ഭരിക്കുന്ന സ്ഥിതിക്കു് പകരം ഭാവി സമൂഹത്തില്‍ കമ്പോളം സമൂഹത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാകും. പണത്തിന്റെ ആധിപത്യവും താനേ ഇല്ലാതാകും.

നിയമ നിര്‍മ്മാണവും നിര്‍വ്വഹണവും ഏറ്റെടുക്കുന്ന സമൂഹം - ഭരണ കൂടം കൊഴിഞ്ഞു് പോകുന്ന അവസ്ഥ

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കള്‍ അവയുടെ വിതരണത്തിന്റെ ക്രമീകരണത്തിനായി സൃഷ്ടിച്ച പൊതു സമൂഹ ഉപയോഗാനുമതിയെന്ന (GPL) നിയമം പാര്‍ലമെണ്ടു് നിര്‍മ്മിച്ചതോ കോടതിയോ പോലീസോ നടപ്പാക്കുന്നതോ അല്ല. നിയമ നിര്‍മ്മാണ സഭയും സര്‍ക്കാരും പോലീസും കോടതിയുമടക്കം ഭരണ കൂടത്തിന്റെ യാതൊരു ഇടപെടലുമില്ലാതെ ഈ നിയമം കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സ്വതന്ത്ര സോഫ്റ്റ്‌വെറിന്റെ വികാസത്തിനും വിതരണത്തിനും വിനിമയത്തിനുമുള്ള നിയമാവലിയായി നടപ്പാക്കപ്പെട്ടു് വരികയാണു്. മര്‍ദ്ദനോപകരണമായ ഭരണകൂടം വര്‍ഗ്ഗ വിഭജിത സമൂഹത്തിന്റെ സൃഷ്ടിയാണെന്നും വര്‍ഗ്ഗങ്ങളില്ലാതായാല്‍ അത്തരം ഭരണകൂടത്തിന്റെ ആവശ്യമില്ലതാകുമെന്നും ഭാവിയില്‍ ഭരണ കൂടം കൊഴിഞ്ഞു് പോകുമെന്നും മാര്‍ക്സിസം പറയുന്നതു്, ഇവിടെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടു് കാലം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിജ്ഞാനത്തിന്റെ മേഖലയില്‍ പ്രസ്ഥാനം പ്രായോഗികമായി തെളിയിച്ചിരിക്കുകയാണു്.

വര്‍ഗ്ഗ രഹിത സമൂഹത്തിന്റെ മാതൃക

ഇതാണു് എബന്‍ മോഗ്ലന്റെ രേഖയുടെ പശ്ചാത്തലം. മോഗ്ലന്‍ മുന്നോട്ടു് വെയ്ക്കുന്ന സ്വതന്ത്ര സ്രഷ്ടാക്കളുടെ സ്വതന്ത്ര സൃഷ്ടികളുടെ സ്വതന്ത്ര കൈമാറ്റത്തിന്റെ സൃഷ്ടി ബന്ധം തുടര്‍ന്നങ്ങോട്ടു് സമൂഹത്തിലുള്ള എല്ലാ വര്‍ഗ്ഗ വൈരങ്ങളും ഇല്ലാതാക്കപ്പെടുന്നതിനും സമൂഹവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ നിര്‍ദ്ധാരണത്തിനു് സമൂഹം ഒറ്റക്കെട്ടായി പ്രകൃതി നിയമങ്ങളനുസരിച്ചു് പ്രവര്‍ത്തിക്കുന്നതിനും വഴിയൊരുക്കും. ഭാവിയില്‍ ചരക്കുകളല്ല, അതു് കൊണ്ടു് തന്നെ ഉല്പാദനമല്ല, നടക്കുക. സ്വന്തം ആവശ്യത്തിനുള്ള സൃഷ്ടികളാണു് നടക്കുക. അതു് നടത്തുന്നതു് സ്വതന്ത്ര സ്രഷ്ടാക്കളും. അവരുടെ സ്വന്തം ആവശ്യത്തിനായാണു് സൃഷ്ടിക്കുന്നതു്. അതു് ആഹാരമാകാം. വസ്ത്രമാകാം, മരുന്നാകാം. സോഫ്റ്റ്‌വെയര്‍ ആകാം. പാട്ടാകാം. കവിതയാകാം. ഇതര വിജ്ഞാനമോ ജീവിതോപാധിയോ ആകാം. അവരവരുടെ ആവശ്യം കഴിഞ്ഞു് ബാക്കി മറ്റുള്ളവരുമായി പങ്കു് വെയ്ക്കുന്നു. അതോടെ അന്യവല്കരണത്തിന്റെ എല്ലാ ഘടകങ്ങളും ഫലങ്ങളും പ്രത്യാഘാതങ്ങളും ഒഴിവാക്കപ്പെടും. മായം ചേര്‍ക്കലടക്കം എല്ലാ കൃത്രിമങ്ങളും ഇല്ലാതാകും. അതോടെ പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗവും പരിസ്ഥിതി നാശവും കടങ്കഥയായി മാറുകയും ചെയ്യും.

മുതലാളിത്തത്തിന്റെ ഗര്‍ഭത്തില്‍ ഭാവി സോഷ്യലിസത്തിന്റെ ഭ്രൂണം

പുതിയ സമൂഹത്തിന്റേയും പുതിയ സമൂഹാംഗങ്ങളുടേയും അവരുടെ സൃഷ്ടിപരതയുടേയും അവരേര്‍പ്പെടുന്ന സൃഷ്ടി-ഉപഭോഗ ബന്ധത്തിന്റേയും ഭ്രൂണ രൂപങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കളിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും കാണാം. എബന്‍ മോഗ്ലന്റെ ഈ രേഖ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സമൂഹത്തിന്റെ പ്രകടന പത്രികയാണു്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സാധ്യമായ വിജ്ഞാനമടക്കം വിഭവോപയോഗത്തിനുള്ള സ്വാതന്ത്ര്യത്തിലും അവസര സമത്വത്തിലും ഊന്നിയ ജനാധിപത്യ ക്രമം എന്ന നിലയില്‍ ശാസ്ത്രീയ സോഷ്യലിസം നിര്‍വ്വചിക്കുന്നതിലേയ്ക്കു് ഒട്ടേറെ അടിസ്ഥാന ധാരണകള്‍ രൂപപ്പെടുത്താന്‍ എബന്‍ മോഗ്ലന്റെ ഈ രേഖ ഉപകരിക്കും.

തൊഴിലാളികളും കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരും സ്വതന്ത്ര സ്രഷ്ടാക്കളായി ഉയരണം

ഈ രേഖ ആഹ്വാനം ചെയ്യുന്നതു് എല്ലാവരും സ്വതന്ത്ര സ്രഷ്ടാക്കളായി മാറിക്കൊണ്ടു് സാമൂഹ്യമാറ്റം കൈവരിക്കാനാണു്. അവരുടെ ഭ്രൂണ രൂപം വിജ്ഞാന വിഭവങ്ങളുടെ രംഗത്തു് നിലവില്‍ വന്നു് കഴിഞ്ഞു. മുതലാളിത്തത്തിന്റെ ഗര്‍ഭപാത്രത്തില്‍ തന്നെ. അതു് വളരണം. വളരുന്നതു് അത്തരത്തിലുള്ള വളര്‍ച്ചയ്ക്കു് പാകമായ കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരും തൊഴിലാളികളും അത്തരത്തിലുള്ള പരിവര്‍ത്തനത്തിനു് തയ്യാറാകുന്നതിലൂടെയാണു്. അവര്‍ അവരവരുടെ മേഖലകളില്‍ സ്വതന്ത്ര സ്രഷ്ടാക്കളായി ഉയരുകയാണു് വേണ്ടതു്. അവര്‍ക്കു് നഷ്ടപ്പെടാനൊന്നുമില്ല. നേടാന്‍ പുതിയൊരു ലോകമുണ്ടു് താനും. അതിന്റെ ചിത്രം വ്യക്തമാക്കുകയാണിവിടെ. അറിവും ബൌദ്ധികാദ്ധ്വാന ശേഷിയും ശാരീരികാദ്ധ്വാന ശേഷിയും കൈമുതലായുള്ള സ്വതന്ത്ര സ്രഷ്ടാക്കളെ നേരിടാന്‍ അയുക്തികമായ സ്വത്തുടമാവകാശം മാത്രം കൈവശമുള്ള ഇത്തിക്കണ്ണികളായ ചൂഷകര്‍ക്കു് കഴിയില്ലെന്നാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അനുഭവ പാഠങ്ങളെ ആധാരമാക്കി ഈ രേഖ സമര്‍ത്ഥിക്കുന്നതും പ്രഖ്യാപിക്കുന്നതും.

പരിവര്‍ത്തനം സമാധാനപരമായി നടക്കും

സമാധാന പരമായ പരിവര്‍ത്തനമാണു് എല്ലാവരും ആഗ്രഹിക്കുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു് അങ്ങിനെയാണ് നടന്നതു്. അവിടെ സാമൂഹ്യമായിരുന്ന സോഫ്റ്റ്‌വെയര്‍ സ്വകാര്യമാക്കുകയാണു് മൂലധന ശക്തികള്‍ ചെയ്തതു്. അവരുടെ സ്വകാര്യമെന്നു് പറഞ്ഞവയൊന്നും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കള്‍ പിടിച്ചെടുത്തില്ല. പകരം പൊതു സമൂഹ ഉടമസ്ഥതയിലൂണ്ടായിരുന്ന വിഭവങ്ങളുപയോഗിച്ചു് സ്വന്തമായി പുതിയവ സൃഷ്ടിക്കുകയാണു് ചെയ്തതു്. സ്വതന്ത്ര സ്രഷ്ടാക്കളുടെ സാര്‍വ്വദേശീയ കൂട്ടായ്മയുടെ സംഘടിതമായ ബൌദ്ധിക ശേഷി, ഏതു് കോര്‍പ്പറേറ്റു് സ്ഥാപനത്തിലെ കൂലിത്തൊഴിലാളികളുടെ ആകെ ശേഷിയേക്കാള്‍ എത്രയോ മികച്ചതാണെന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മേഖലയുടെ വിജയം തെളിയിക്കുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മുന്നേറ്റം പൊതു ഉടമസ്ഥതയുടെ സാമൂഹ്യ മേന്മകളും സാങ്കേതിക മേന്മകളും വെളിപ്പെടുത്തുകയും ചെയ്യുന്നു. ബല പ്രയോഗമോ പിടിച്ചെടുക്കലോ ഒന്നുമില്ലാതെ നടന്ന ഈ വിപ്ലവം മറ്റിതര ജീവിതോപാധികളുടെ കാര്യത്തിലും സമൂഹത്തിനു് കൊണ്ടു് വരാനാകും.

ബല പ്രയോഗം ഉണ്ടായിട്ടുള്ളതു് സ്വകാര്യ ഉടമാവകാശം സ്ഥാപിച്ചപ്പോള്‍

ഭൌതിക സ്വത്തുക്കളുടെ ഉടമസ്ഥതയുടെ കാര്യത്തിലും ബല പ്രയോഗം നടത്തിയിരിക്കുന്നതു് ഉടമാ വര്‍ഗ്ഗമാണു്. ഭൂമി മുഴുവനും ഏതാനും ചിലരുടെ കയ്യില്‍ കേന്ദ്രീകരിച്ചിരിക്കുന്നതു് നഗ്നമായ പിടിച്ചു് പറിയിലൂടെയാണു്. തുടര്‍ന്നു് പരമ്പരാഗതമായി കൈമാറിപ്പോന്നു. ഉപയോഗാവകാശത്തെ ഉടമാവകാശമായി വ്യാഖ്യാനിക്കുന്നതിലൂടെയാണു് ആ പ്രക്രിയ നടന്നതു്. അതു് രാജാധികാരത്തിന്റേയും വര്‍ഗ്ഗ ഭരണ കൂടത്തിന്റേയും സഹായത്തോടെയാണു് നടത്തിയതു്. മൂലധനാധിപതികള്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന സ്വത്തിന്റെ ഒരു രൂപവും സമൂഹം പിടിച്ചെടുക്കേണ്ടതില്ല. സാമൂഹ്യമായ ഉല്പാദന പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരു വിഭവത്തിന്റെ മേലും ആര്‍ക്കും സ്വകാര്യമായ ഉടമാവകാശം അംഗീകരിച്ചു് നല്കാനും കഴിയില്ല. സ്വന്തമായി ഉപയോഗിക്കാത്ത സ്വത്തിന്റെ ഒരു രൂപവും ഉടമാവകാശത്തിന്റെ പേരില്‍ ഉപയോഗാവകാശം കൈമാറുന്നതില്‍ നിന്നു് സമൂഹത്തെ തടയാനും അവര്‍ക്കാവില്ല. സമൂഹത്തിന്റെ താല്പര്യം അവയെല്ലാം ഉപയോഗിക്കുകയാണു്. അതിലൂടെ എല്ലാവര്‍ക്കും ആവശ്യമുള്ള ജീവിതോപാധികള്‍ സൃഷ്ടിക്കുക എന്നതാണു്. ചുരുക്കത്തില്‍, അന്യായമായി പിടിച്ചു് പറിച്ചതു് തിരിച്ചു് സാമൂഹ്യ ഉടമസ്ഥതയിലാക്കുക മാത്രമാണു് കുത്തക ഉടമാവകാശത്തിലുള്ള സ്വത്തുക്കള്‍ പൊതു ഉടമസ്ഥത സ്ഥാപിക്കുമ്പോള്‍ നടക്കുന്നതു്. ചെറുകിട സ്വത്തുടമകള്‍ക്കു് അവരുപയോഗിക്കുന്നവയ്ക്കു് അവരുടെ ഉപയോഗാവകാശത്തിലും കൈവശാവകാശത്തിലും യാതൊരു മാറ്റവും അനുഭവിക്കേണ്ടി വരില്ല. വിഭവ പരിമിതികൊണ്ടു് അവ ഉപയോഗിക്കാന്‍ കഴിയാതിരുന്നവര്‍ക്കു് അവ ഉപയോഗിക്കുന്നതിനും അതിലൂടെ അവര്‍ക്കാവശ്യമായ ജീവിതോപാധികള്‍ നേടുന്നതിനും സമൂഹത്തെ സേവിക്കുന്നതിനും കൂടുതല്‍ സൌകര്യങ്ങള്‍ ലഭിക്കുകയാണു് ഈ സാമൂഹ്യ മാറ്റത്തിലൂടെ ഉണ്ടാകുന്നതു്.

ഭരണ വര്‍ഗ്ഗം ബലപ്രയോഗത്തിനു് മുതിരാതിരുന്നാല്‍ സാമൂഹ്യ മാറ്റം സമാധാനപരമായിരിക്കും

സാമൂഹ്യമാറ്റം സമാധാനപരമാകുമോ എന്നതു് നിലവില്‍ അധികാരം കയ്യാളുന്നവര്‍ ജനാധിപത്യത്തിനു് വഴങ്ങുമോ എന്നതിനെ മാത്രം ആശ്രയിച്ചാണിരിക്കുന്നതു്. ജനാധിപത്യത്തിന്റെ അവശ്യോപാധിയായ വിവരവും വിജ്ഞാനവും എല്ലാവര്‍ക്കും ലഭ്യമായിരിക്കുക എന്നതു് സ്വതന്ത്ര ശൃംഖല ഉറപ്പു് വരുത്തുന്നു. സ്വതന്ത്ര ശൃംഖല സൃഷ്ടിച്ചുപയോഗിക്കുന്ന കാര്യത്തില്‍ സ്വതന്ത്ര സ്രഷ്ടാക്കള്‍ക്കു് യാതൊരു പരിമിതിയുമില്ല. അദ്ധ്വാനിക്കുന്നവര്‍ സ്വതന്ത്ര സ്രഷ്ടാക്കളായി മാറുന്നതിലൂടെ വിജ്ഞാന ലഭ്യതയും വിജ്ഞാനാര്‍ജ്ജനവും അതിലൂടെ ജനാധിപത്യ വികാസവും സ്വാഭാവികമായി നടക്കും. മാറ്റവും സ്വാഭാവികമായി നടക്കും. സ്വാഭാവികമായി നടക്കുന്ന മാറ്റത്തെ ചെറുക്കാനോ അതിനായി ഈ മാറ്റത്തിലൂടെ വളര്‍ന്നു് വരുന്ന സ്വതന്ത്ര സ്രഷ്ടാക്കള്‍ക്കു് മേല്‍ മര്‍ദ്ദനം അഴിച്ചു് വിടാനോ ഭരണാധികാരികളായ ചൂഷക വര്‍ഗ്ഗം ശ്രമിക്കുന്നതാണു് ബല പ്രയോഗം. അതുണ്ടായാല്‍ വിജ്ഞാനവും അദ്ധ്വാനവും പോലെ ആയുധവും പുതിയ വര്‍ഗ്ഗത്തിനു് വഴങ്ങുമെന്ന കാര്യം വ്യക്തമാകും. ഒരു വശത്തു് അറിവും ശാരീരിക ശേഷിയും ആയുധോപയോഗ ശേഷിയും അവയുടെ യഥാര്‍ത്ഥമായ ഉടമസ്ഥതയും മാത്രമല്ല ഉപയോഗിച്ചു് നല്ല പരിചയവും ഓരോരുത്തര്‍ക്കും സ്വന്തമായുള്ള സ്വതന്ത്ര സ്രഷ്ടാക്കളും മറുവശത്തു് അറിവിന്റേയും വിഭവങ്ങളുടേയും ആയുധത്തിന്റേയും അയുക്തികവും അന്യായവുമായ ഉടമാവകാശം മാത്രം കയ്യിലുള്ളവരും അവ പ്രയോഗിക്കാന്‍ കൂലി തൊഴിലാളികളില്ലാതെ നിസ്സഹായരുമായ ഇത്തിക്കണ്ണികളുമാണു്. യഥാര്‍ത്ഥ ഉടമസ്ഥതയും ഉടമാവകാശവും തമ്മിലുള്ള ഈ ഏറ്റുമുട്ടലില്‍ ആരു് ജയിക്കുമെന്നതു് പ്രവചനം ആവശ്യമുള്ള കാര്യമേയല്ല. വിജ്ഞാനത്തിന്റെ മേഖലയില്‍ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തെളിയിച്ചും കഴിഞ്ഞു.

നിലവിലുള്ള പ്രതിസന്ധി നിറഞ്ഞ അയുക്തികമായ സ്വകാര്യ സ്വത്തുടമാവകാശത്തില്‍ അധിഷ്ഠിതമായ സമൂഹ ഘടന മാറ്റി വിഭവങ്ങളുടെ പൊതു സാമൂഹ്യ ഉടമസ്ഥതയിലും അവയുടെ അവസര സമത്വത്തോടെയുള്ള ഉപയോഗാവകാശത്തിലും ഊന്നിയ പുതിയൊരു സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സമൂഹ സൃഷ്ടിയില്‍ താല്പര്യമുള്ള ഏവരും മനസിരുത്തി വായിച്ചിരിക്കേണ്ട ഒന്നാണിതു്.

ജോസഫ് തോമസ്

പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ

കൊച്ചി

14-11-2014





ഡോട്കമ്മ്യൂണിസ്റ്റു് മാനിഫെസ്റ്റോ - എബന്‍ മോഗ്ലന്‍

2003

(വിവര്‍ത്തനം - ജോസഫ് തോമസ്)

'ബഹുരാഷ്ട്ര മുതലാളിത്തത്തെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു'. -- 'സ്വതന്ത്ര വിജ്ഞാനത്തിന്റെ ഭൂതം'. ആഗോളമേധാവിത്വത്തിന്റെ എല്ലാ ശക്തികളും ആ ഭൂതത്തെ ഒഴിപ്പിക്കാനായി ഒരു അവിശുദ്ധ കൂട്ടുകെട്ടിലേര്‍പ്പെട്ടിരിക്കുന്നു : മൈക്രോസോഫ്റ്റും ഡിസ്നിയും, ലോക വ്യാപാര സംഘടനയും, ഐക്യ അമേരിക്കന്‍ കോണ്‍ഗ്രസും യുറോപ്യന്‍ കമ്മീഷനും. കൊള്ളക്കാരെന്നും അരാജകവാദികളെന്നും കമ്യൂണിസ്റ്റുകാരെന്നും വിളിച്ചാക്ഷേപിക്കപ്പെടാത്തവരായി സ്വാതന്ത്ര്യത്തിന്റെ വക്താക്കളെവിടെയാണുള്ളതു് ? ആ വാക്കു് നമുക്കെതിരെ എടുത്തെറിയുന്ന അധികം പേരും അധികാരത്തിലിരിക്കുന്ന കള്ളന്മാരും ബൌദ്ധിക സ്വത്തവകാശത്തേക്കുറിച്ചുള്ള അവരുടെ വാക്കുകള്‍ തിരിച്ചു് വരാനാവാത്ത വിധം മാറിക്കൊണ്ടിരിക്കുന്നൊരു ലോകത്തു് അന്യായമായ പ്രത്യേകാധികാരങ്ങള്‍ സംരക്ഷിക്കാനാഗ്രഹിക്കുന്നവരുമാണെന്ന കാര്യം നാം കാണുന്നില്ലേ ? എന്നാല്‍ ആഗോള മേധാവിത്വത്തിന്റെ എല്ലാ ശക്തികളും സ്വാതന്ത്ര്യത്തിനു് വേണ്ടിയുള്ള പ്രസ്ഥാനം അതില്‍ത്തന്നെ ഒരു ശക്തി തന്നെയാണെന്നു് അംഗീകരിച്ചിരിക്കുന്നു. സ്വതന്ത്ര വിജ്ഞാനമെന്ന 'ഭൂതത്തേക്കുറിച്ചുള്ള' ഈ താരാട്ടു് കഥ നേരിടാന്‍ നമ്മുടേതായ ഒരു പ്രകടന പത്രിക ഇറക്കി മുഴുവന്‍ ലോകത്തിനു് മുമ്പിലും നമ്മുടെ നിലപാടുകള്‍ വിശദീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഉടമസ്ഥരും സ്രഷ്ടാക്കളും

ലോകമാകെ, സ്വതന്ത്ര വിജ്ഞാനത്തിനായുള്ള പ്രസ്ഥാനം പുതിയൊരു സാമൂഹ്യ ഘടനയുടെ വരവു് പ്രഖ്യാപിക്കുന്നു. സ്വന്തം കണ്ടു് പിടുത്തമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യവഴിയുണ്ടാകുന്ന പരിവര്‍ത്തനത്തിലൂടെ ബൂര്‍ഷ്വാ വ്യവസായ സമൂഹത്തില്‍ നിന്നു് ജനിക്കുന്ന പുതിയ സമൂഹം. നാളിതു് വരെ നിലവില്‍ വന്ന സമൂഹങ്ങളുടെ ചരിത്രം വര്‍ഗ്ഗ സമരങ്ങളുടെ ചരിത്രമാണു് വെളിപ്പെടുത്തുന്നതു്. സ്വതന്ത്രനും അടിമയും, പാട്രീഷ്യനും പ്ലേബിയനും ജന്മിയും കുടിയാനും, ഗില്‍ഡ്‌മാസ്റ്ററും അപ്രന്റീസും ബൂര്‍ഷ്വായും തൊഴിലാളിയും സാമ്രാജ്യവാദിയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവനും, ഒരു വാക്കില്‍ പറഞ്ഞാല്‍, അടിച്ചമര്‍ത്തുന്നവനും അടിച്ചമര്‍ത്തപ്പെടുന്നവനും നേര്‍ക്കുനേര്‍ നിന്നു്, ചിലപ്പോള്‍ ഒളിഞ്ഞും, ചിലപ്പോള്‍ തെളിഞ്ഞും, സമൂഹത്തിന്റെയാകെ പുനസംഘാടനത്തിലോ സംഘട്ടനത്തിലേര്‍പ്പെടുന്ന വര്‍ഗ്ഗങ്ങളുടെ പൊതു നാശത്തിലോ കലാശിക്കുന്ന പരസ്പര ഏറ്റുമുട്ടല്‍ തുടര്‍ന്നു വരുന്നു.

ആധുനികത കൊണ്ടുവന്ന യൂറോപ്യന്‍ അധികാരത്തിന്റെ ആഗോള വ്യാപനത്തിലൂടെ മുളച്ച വ്യവസായ സമൂഹം വര്‍ഗ്ഗ വൈരുദ്ധ്യം അവസാനിപ്പിച്ചില്ല. അതു്, പക്ഷെ, പഴയവയുടെ സ്ഥാനത്തു് പുതിയ വര്‍ഗ്ഗങ്ങളും പുതിയ മര്‍ദ്ദനത്തിന്റെ മാര്‍ഗ്ഗങ്ങളും പുതിയ സമര രൂപങ്ങളും സൃഷ്ടിച്ചു. ബൂര്‍ഷ്വാ കാലഘട്ടം വര്‍ഗ്ഗ വൈരങ്ങള്‍ ലളിതമാക്കി. സമൂഹമാകെ രണ്ടു് ശത്രു വര്‍ഗ്ഗങ്ങളായി, രണ്ടു് വലിയ വര്‍ഗ്ഗങ്ങളായി - ബൂര്‍ഷ്വാസിയും തൊഴിലാളിയും - തിരിഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു.

പക്ഷെ, വിപ്ലവം യഥാര്‍ത്ഥത്തില്‍ നടന്നില്ല, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഉയര്‍ന്നു് വന്നിടത്തു്, അഥവാ വന്നു എന്നു് അവകാശപ്പെട്ടിടത്തു്, സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനു് കഴിയില്ലെന്നു് തെളിഞ്ഞു. പകരം, സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുതലാളിത്തം അതിനു് വലിയൊരളവു് സമ്മതി നേടിയെടുത്തു. വികസിത സമൂഹങ്ങളില്‍, വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം, സ്വന്തം വര്‍ഗ്ഗത്തിന്റെ നിലനില്പിന്റെ മാനദണ്ഡങ്ങള്‍ക്കു് കീഴേയ്ക്കു് കൂടുതല്‍ കൂടുതല്‍ താണു് പോകുന്നതിനു് പകരം, ആധുനിക തൊഴിലാളി ഉയര്‍ന്നു് വന്നു. ജനസംഖ്യയുടേയും സമ്പത്തിന്റേയും വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ പാപ്പരീകരണം ഉണ്ടായില്ല. ഫോര്‍ഡിസ്റ്റു് രീതിയില്‍ ഏകീകരിക്കപ്പെട്ട വ്യവസായം തൊഴിലാളികളെ പാപ്പരീകരിക്കപ്പെട്ട തൊഴിലാളികളായല്ല മറിച്ചു് വന്‍തോതില്‍ ഉല്പാദിപ്പിക്കപ്പെട്ട ചരക്കുകളുടെ ഉപഭോക്താക്കളായാണു് മാറ്റിയതു്. തൊഴിലാളി വര്‍ഗ്ഗത്തെ പരിഷ്കരിക്കുന്നതു് ബൂര്‍ഷ്വാസിയുടെ സ്വയം സംരക്ഷണത്തിനുള്ള പരിപാടിയുടെ ഭാഗമായി.

ഇത്തരത്തില്‍, സാര്‍വ്വത്രിക വിദ്യാഭ്യാസവും വ്യവസായങ്ങള്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതവസാനിപ്പിക്കലും തൊഴിലാളി വര്‍ഗ്ഗ വിപ്ലവകാരികളുടെ ശപിക്കപ്പെട്ട (despised) പരിപാടികളല്ലാതായി, പകരം ബൂര്‍ഷ്വാസിയുടെ സാമൂഹ്യ ധാര്‍മ്മികതയുടെ മാനദണ്ഡമായി മാറി. സാര്‍വ്വത്രിക വിദ്യാഭ്യാസത്തോടെ, കൂടുതല്‍ ഉപഭോഗം പ്രോത്സാഹിപ്പിക്കും വിധം തൊഴിലാളികള്‍ മാധ്യമങ്ങളില്‍ സാക്ഷരരായി. ശബ്ദരേഖയുടേയും ടെലിഫോണിന്റേയും സിനിമയുടേയും റേഡിയോയുടേയും ടെലിവിഷന്‍ പ്രസരണത്തിന്റേയും വികാസം സംസ്കാരത്തെ തന്നെ വലിയ തോതില്‍ മാറ്റി മറിക്കുന്നതോടൊപ്പം ബുര്‍ഷ്വാ സംസ്കാരത്തോടുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ ബന്ധത്തിലും മാറ്റം വരുത്തി.

ഉദാഹരണത്തിനു്, നാളിതു് വരേയുള്ള മാനവ സംസ്കാരത്തില്‍, സംഗീതം അതിന്റെ സ്രഷ്ടാക്കളെന്നോ ഉപഭോഗം ചെയ്യുന്നവരെന്നോ വ്യത്യാസമില്ലാതെ ഒരു സ്ഥലത്തു് ഒരു സമയത്ത് സൃഷ്ടിക്കുകയും അവിടെ അവര്‍ തന്നെ ഉപഭോഗം ചെയ്യുകയും ചെയ്യുന്ന, വളരെ വേഗം നശിച്ചു് പോകുന്ന (Acutely perishable commodity, സൃഷ്ടിയുടെ സമയം കഴിഞ്ഞാല്‍ ഉപഭോഗം സാദ്ധ്യമല്ലാത്ത - വിവര്‍ത്തകന്‍), ഒരു സാമൂഹ്യ പ്രക്രിയയായിരുന്നു. റെക്കോഡിങ്ങിന്റെ വരവോടെ, സംഗീതം ബഹുദൂരം നീക്കാവുന്നതും അതു് മൂലം സ്രഷ്ടാക്കളില്‍ നിന്നു് അന്യവല്കരിക്കപ്പെടുന്നതുമായ നാശമടയാത്ത ചരക്കായി മാറി. സംഗീതം, അതിന്റെ ഉടമസ്തര്‍ക്കു് പുതിയ ഉപഭോഗം നിര്‍ണ്ണയിക്കാനും ഉപഭോഗം ചെയ്യുന്ന വര്‍ഗ്ഗത്തിനു് പുതിയ ആവശ്യം സൃഷ്ടിക്കാനും ഉടമസ്തര്‍ക്കു് ലാഭം സാധ്യമാകും വിധം വിവിധ ദിശകളില്‍ ആവശ്യം സൃഷ്ടിക്കാനും ഉതകും വിധം പുതിയൊരു അവസരം നല്‍കുന്ന ഉപഭോഗം ചെയ്യാവുന്ന ചരക്കായി മാറി. അതേപോലെ തന്നെ, സിനിമയെന്ന പുതിയ മാധ്യമം, ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍, ഓരോ തൊഴിലാളിയുടേയും പ്രവൃത്തി ദിവസത്തിന്റെ ഗണ്യമായ ഒരു ഭാഗം കൂടുതല്‍ ഉപഭോഗത്തിനായുള്ള സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി നീക്കിവെയ്പിച്ചുകൊണ്ടു് മനുഷ്യന്റെ അറിവു് സമ്പാദനത്തിന്റെ രീതിയേത്തന്നെ മാറ്റിത്തീര്‍ത്തു. ഉല്പാദനയന്ത്രത്തിന്റെ (ഫാക്ടറിയില്‍ അവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു് നോക്കിയിരുന്നതു് ഏറെയും കുട്ടികളായിരുന്നു - ബാലവേല) അടിമത്തത്തില്‍ നിന്നു് രക്ഷപ്പെട്ട ഓരോ കുട്ടിയുടേയും കണ്ണുകള്‍ക്കു് മുമ്പിലൂടെ, ഉപഭോഗത്തിന്റെ യന്ത്രം നോക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടു് ഓരോ വര്‍ഷവും പതിനായിരക്കണക്കിനു് അത്തരം പരസ്യങ്ങള്‍ കടന്നു് പോയി.

അങ്ങിനെ ബൂര്‍ഷ്വാ സമൂഹത്തിന്റെ മാനദണ്ഡങ്ങള്‍, അവര്‍ സൃഷ്ടിച്ച സമ്പത്തു് ഉള്‍ക്കൊള്ളാന്‍ കഴിയും വിധം ഇടുങ്ങിയതല്ലാതാക്കി. അത്തരത്തിലാണു്, ആവര്‍ത്തിച്ചുണ്ടായ അയുക്തികമായ അമിതോല്പാദനക്കുഴപ്പം പരിഹരിച്ചതു്. അമിതമായ നാഗരികതയില്ലാതായി, അമിതമായ ജീവിതോപാധികളില്ലാതായി, അമിതമായ വ്യവസായങ്ങളില്ലാതായി, അമിതമായ കച്ചവടവും ഇല്ലാതായി. (കമ്യൂണിസ്റ്റു് മാനിഫെസ്റ്റോയുടെ പ്രവചനം നടക്കാതെ നോക്കാന്‍ മുതലാളിത്തത്തിന്റെ ശ്രമം ഇതിലൂടെ ഒരു പരിധിവരെ വിജയിച്ചു. എങ്കിലും അതിലേറെ കുഴപ്പം സൃഷ്ടിക്കപ്പെട്ടുകൊണ്ടാണതു് സാധിച്ചതു് - വിവര്‍ത്തകന്‍)

പക്ഷെ, ബൂര്‍ഷ്വാസിക്കു് ഉല്പാദനോപകരണങ്ങളും അതു് കൊണ്ടു് തന്നെ ഉല്പാദന ബന്ധങ്ങളും അതോടൊപ്പം മൊത്തം സാമൂഹ്യ ബന്ധങ്ങളും ഇടതടവില്ലാതെ വിപ്ലവകരമായി പരിഷ്കരിച്ചുകൊണ്ടല്ലാതെ നിലനില്കാനാവില്ല. ഉല്പാദനത്തിന്റെ ഇടതടവില്ലാത്ത വിപ്ലവകരമായ പരിഷ്കാരം, സാമൂഹ്യോപാധികളുടെ ഇടതടവില്ലാത്ത മാറ്റംമറിക്കലുകള്‍, അവസാനിക്കാത്ത അനിശ്ചിതത്വവും കുഴപ്പങ്ങളും ബൂര്‍ഷ്വാ കാലഘട്ടത്തെ മുന്‍ കാലഘട്ടങ്ങളില്‍ നിന്നു് വ്യത്യസ്തമാക്കുന്നു. എല്ലാ ഉറച്ചതും ഉറഞ്ഞു് കട്ടിയായതുമായ ബന്ധങ്ങളും, അവയുടെ പുരാതനവും അഭിജാതവുമായ മുന്‍വിധികളുടേയും അഭിപ്രായങ്ങളുടേയും നീണ്ട നിരയ്ക്കൊപ്പം ഒഴുകിപ്പോകുന്നു. പുതിയതായുണ്ടാകുന്നവ ഉറയ്ക്കുന്നതിനു് മുമ്പു് പഴഞ്ചനാകുന്നു. കട്ടിയായതെല്ലാം ഉരുകി ആവിയാകുന്നു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ, വമ്പിച്ച ഉപഭോഗ സംസ്കാരത്തിന്റെ പിന്തുണയോടെ, വമ്പിച്ച ഉപഭോഗ ഉല്പാദന വ്യവസ്ഥ പുതിയ സാമൂഹ്യ (മാനദണ്ഡങ്ങള്‍ക്കു്) ജന്മം നല്‍കി. അതില്‍ നിന്നു് പുതിയ വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെ ഘടന ഉറഞ്ഞു് കൂടുന്നു. ബൂര്‍ഷ്വാസി, ഉല്പാദനോപകരണങ്ങളുടെ അതിവേഗത്തിലുള്ള മെച്ചപ്പെടുത്തലിലൂടെ, വന്‍തോതില്‍ സാധ്യമാകുന്ന ആശയ വിനിമയ ബന്ധങ്ങളിലൂടെ, ഏറ്റവും കാടത്വത്തില്‍ കഴിയുന്നവയടക്കം എല്ലാ രാഷ്ട്രങ്ങളേയും നാഗരികതയിലേയ്ക്കു് വലിച്ചടുപ്പിക്കുന്നു. ചരക്കുകളുടെ കുറഞ്ഞ വില എന്ന ആയുധമുപയോഗിച്ചു് എല്ലാ ചൈനീസ് മതിലുകളും അവര്‍ തകര്‍ത്തെറിയുന്നു, അതുപയോഗിച്ചു് വിദേശികളോടു് കടുത്ത വിരോധം വെച്ചുപുലര്‍ത്തുന്ന അപരിഷ്കൃതരെ പോലും കീഴടങ്ങാന്‍ നിര്‍ബ്ബന്ധിക്കുന്നു. നിലനില്പപകടപ്പെടുന്നതിന്റെ വേദനയില്‍, അതെല്ലാ രാഷ്ട്രങ്ങളേയും, തങ്ങളുടെ സംസ്കാരവും ബൌദ്ധിക ഉടമസ്തതയുടെ നിയമങ്ങളും അംഗീകരിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു, അവര്‍ നാഗരികതയെന്നു് പറയുന്നതു് തങ്ങളുടെ ഇടയിലും ഏര്‍പ്പെടുത്താന്‍ നിര്‍ബ്ബന്ധിക്കുന്നു, അതായതു്, സ്വയം ബൂര്‍ഷ്വാ ആയി മാറാന്‍ നിര്‍ബ്ബന്ധിക്കുന്നു. ഒറ്റവാക്കില്‍ സ്വന്തം ഛായയില്‍ ബൂര്‍ഷ്വാസി ഒരു ലോകത്തെ സൃഷ്ടിക്കുന്നു. പക്ഷെ, അവര്‍ സൃഷ്ടിച്ച ആശയ വിനിമയ മാധ്യമത്തിന്റേയും മാറ്റത്തിന്റേയും അതേ ഉപകരണങ്ങള്‍ ചെറുത്തുനില്പിന്റെ ഉപാധികളായി അവര്‍ക്കെതിരെ തിരിയുന്നു.

ഡിജിറ്റല്‍ ടെക്നോളജി ബൂര്‍ഷ്വാ സമ്പദ്ഘടനയെ മാറ്റത്തിനു് വിധേയമാക്കുന്നു. ഉല്പാദന വ്യവസ്ഥയിലെ പ്രധാന ചരക്കായ, ഒരേ സമയം വില്കപ്പെടുന്ന ചരക്കുകളും അതേ സമയം എന്തു് എങ്ങിനെ വാങ്ങണമെന്നുള്ള നിര്‍ദ്ദേശങ്ങളായ സാംസ്കാരിക ഉപഭോഗത്തിനുള്ള വസ്തുക്കള്‍ കൂടുതലായുണ്ടാക്കാനുള്ള ചെലവു് ഇപ്പോള്‍ പൂജ്യത്തിലേക്കെത്തിയിരിക്കുന്നു. ആര്‍ക്കും, എല്ലാവര്‍ക്കും തന്നെ, എല്ലാ സാംസ്കാരികോല്പന്നങ്ങളുടേയും : സംഗീതം, കല, സാഹിത്യം, സാങ്കേതിക വിജ്ഞാനം, ശാസ്ത്രം തടങ്ങി വിജ്ഞാനത്തിന്റെ എല്ലാ രൂപങ്ങളുടേയും നേട്ടം കൈവരിക്കാനാകുന്നു. സാമൂഹ്യാസമത്വത്തിന്റേയും ഭൂപരമായ ഒറ്റപ്പെടലിന്റേയും കടമ്പകള്‍ അലിഞ്ഞില്ലാതാകുന്നു. പ്രാദേശികവും ദേശീയവുമായ പഴയ ഒറ്റപ്പെടലിന്റേയും സ്വയം പര്യാപ്തതയുടേയും സ്ഥാനത്തു്, ജനങ്ങളുടെ എല്ലാ ദിശകളിലുമുള്ള പരസ്പര വിനിമയവും സാര്‍വ്വത്രിക പരസ്പരാശ്രിതത്വവും നമുക്കുണ്ടാകുന്നു. ദ്രവ്യോല്പാദനത്തിലെന്ന പോലെ ബൌദ്ധികോല്പാദനത്തിലും. വ്യക്തിപരമായി സൃഷ്ടിക്കപ്പെടുന്ന ബൌദ്ധികോല്പന്നങ്ങള്‍ പൊതു സ്വത്തായി മാറുന്നു. വമ്പിച്ച ഉല്പാദന-വിതരണ വ്യവസ്ഥ സൃഷ്ടിച്ചെടുത്ത ആധുനിക ബൂര്‍ഷ്വാ സമൂഹം അതിന്റെ ഉല്പാദന-വിതരണ-ഉടമാ ബന്ധങ്ങള്‍ മൂലം ഭൂതബാധ ഉച്ചാടനം ചെയ്യുന്ന മന്ത്രവാദിയുടെ ശിഷ്യനേപ്പോലെയാണു്, അതിന്റെ കഴിവു് മൂലം പാതാളത്തില്‍ നിന്നു് ആവാഹിച്ചു് കൊണ്ടു് വന്ന ഭൂതത്തെ നിയന്ത്രിക്കാന്‍ കഴിയാതെ അന്തം വിട്ടു് നില്കുകയാണു്.

ഈ മാറ്റത്തോടെ, മനുഷ്യന്‍ അവന്റെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളേയും സ്വന്തം സഹജീവികളുമായുള്ള ബന്ധങ്ങളേയും സമചിത്തതയോടെ സമീപിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയാണു്. വിജ്ഞാന വര്‍ദ്ധനയുടെ എല്ലാ മാനുഷിക മൂല്യങ്ങളും അതു് മറ്റേതൊരു വ്യക്തിക്കും കരഗതമാക്കാനാവശ്യമായ ചെലവില്‍ തന്നെ കൊയ്തെടുക്കാമെന്ന ലളിത സത്യം - - എല്ലാവര്‍ക്കും എല്ലാ സൌന്ദര്യാത്മകവും ഉപയോഗപ്രദവുമായ ബൌദ്ധിക സൃഷ്ടികളും കയ്യാളാമെന്ന ലളിതമായ വസ്തുത - - സമൂഹം നേരിടുന്നു - - ആരേയും ഒഴിവാക്കുന്നതു് ധാര്‍മ്മികമല്ലാതായിരിക്കുന്നു. സീസറിന്റെ തീന്‍മേശയിലെ വിഭവം കൊണ്ടു് എല്ലാവരേയും മതിയാകും വിധം തീറ്റിപ്പോറ്റാനുള്ള ശേഷി റോമിനുണ്ടായിരുന്നെങ്കില്‍, ആരെയെങ്കിലും പട്ടിണിക്കിട്ടാല്‍ ജനങ്ങള്‍ സീസറെ തൂത്തെറിയുമായിരുന്നു. പക്ഷെ, വിജ്ഞാനവും സാംസ്കാരവും വില നല്‍കാനുള്ള ശേഷിക്കനുസരിച്ചു് റേഷന്‍ നല്‍കണമെന്നു് ബൂര്‍ഷ്വാ സ്വത്തുടമാ വ്യവസ്ഥ ആവശ്യപ്പെടുന്നു.

പരസ്പര ശൃംഖലാ ബന്ധത്തിന്റെ സാങ്കേതിക വിദ്യ പുതുതായി സാധ്യമാക്കുന്ന പരമ്പരാഗത രൂപങ്ങള്‍, സൃഷ്ടിക്കുന്നവരുടേയും പിന്തുണക്കുന്നവരുടേയും സന്നദ്ധ കൂട്ടായ്മകള്‍ ഉള്‍ക്കൊള്ളുന്ന ബദലുകള്‍, ഊഹാതീതമായ ശേഷിയുള്ള വമ്പന്‍ വിജ്ഞാന വിനിമയ വ്യവസ്ഥയുടെ ഉടമസ്ഥതയുമായി, അസമമായ മത്സരത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. മറുവശത്തു്, ഈ വമ്പന്‍ വിനിമയ വ്യവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു്, എലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തില്‍, ജനങ്ങളുടെ പൊതു അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെയാണു്. ഡിജിറ്റല്‍ സമൂഹത്തിലാകെ, വിജ്ഞാന സ്രഷ്ടാക്കള്‍ - - കലാകാരന്മാര്‍, സംഗീതജ്ഞര്‍, എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങി വിജ്ഞാനം പകര്‍ത്തിയും മെച്ചപ്പെടുത്തിയും തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന മറ്റെല്ലാവരും അതു് സാധ്യമാണെന്ന അവരുടെ അറിവും ബൂര്‍ഷ്വാസി അവരെ അംഗീകരിക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന തങ്ങളുടെ പ്രത്യയശാസ്ത്രവും തമ്മിലുള്ള വൈരുദ്ധ്യം മൂലം വ്യവസ്ഥാ മാറ്റത്തെ അനുകൂലിക്കുന്നവരാക്കുന്നു. ഈ വൈരുദ്ധ്യത്തില്‍ നിന്നു് പുതിയ വര്‍ഗ്ഗത്തിന്റെ ബോധം ഉരുത്തിരിയുന്നു, അതിന്റെ സ്വയം ബോധത്തിലേയ്ക്കുള്ള ഉയര്‍ച്ചയില്‍ നിന്നു് ഉടമസ്തതയുടെ പതനം ആരംഭിക്കുന്നു.

മത്സരം മൂലം, ബൂര്‍ഷ്വാസി അബോധപൂര്‍വ്വമായി പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റല്‍ സമൂഹത്തിന്റെ മുന്നേറ്റം, സ്രഷ്ടാക്കളുടെ ഒറ്റപ്പെടലിന്റെ സ്ഥാനത്തു്, കൂട്ടായ്മയിലൂടെ ഉരുത്തിരിയുന്ന വിപ്ലവ സംഘടന പകരം വെയ്ക്കുന്നു. വിജ്ഞാനത്തിന്റേയും സാങ്കേതികവിദ്യയുടേയും സംസ്കാരത്തിന്റേയും സ്രഷ്ടാക്കള്‍ അവര്‍ക്കിനിയങ്ങോട്ടു് ഉടമസ്ഥതയിലൂന്നിയ ഉല്പാദന ഘടനയും വില നിര്‍ബ്ബന്ധിക്കുന്ന വിതരണ ഘടനയും ആവശ്യമില്ലെന്നു് തിരിച്ചറിയുന്നു. കൂട്ടായ്മയും, അതിന്റെ അരാജക മാതൃകയായ സ്വത്തവകാശമില്ലാത്ത ഉല്പാദനവും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാദ്ധ്യമാക്കിയിരിക്കുന്നു. അതിലൂടെ, അവയുടെ സ്രഷ്ടാക്കള്‍ തുടര്‍ന്നുള്ള ഉല്പാദനത്തിന്റെ സാങ്കേതിക വിദ്യയുടെ മേല്‍ നിയന്ത്രണം കൈവരിച്ചിരിക്കുന്നു. ബ്രോഡ്കാസ്റ്റര്‍മാരുടേയും ബാന്‍ഡ്‌വിഡ്ത്തു് ഉടമകളുടേയും പിടിയില്‍ നിന്നു് മോചിപ്പിക്കപ്പെടുന്ന ശൃംഖല തന്നെ, ശ്രേണീഘടനയുടെ നിയന്ത്രണമില്ലാതെ വ്യക്തികള്‍ സ്വയം പരസ്പരം ബന്ധപ്പെടുന്ന ശൃംഖല, വിതരണത്തിന്റെ പുതിയ വ്യവസ്ഥയായി മാറുന്നു. അതു് സംഗീതത്തിന്റേയും വീഡിയോയുടേയും അടക്കം ഇതര വിജ്ഞാനോല്പന്നങ്ങളുടെ വില നിര്‍ബ്ബന്ധമാക്കുന്ന വിതരണ ഘടനയ്ക്കു് പകരം വെയ്ക്കപ്പെടുന്നു. യൂണിവേഴ്സിറ്റികളും ലൈബ്രറികളും ബന്ധപ്പെട്ട മറ്റു് സ്ഥാപനങ്ങളും പുതിയ കാലഘട്ടം തങ്ങളിലര്‍പ്പിച്ചിരിക്കുന്ന, വിജ്ഞാനത്തിന്റെ വിതരണക്കാരെന്ന നിലയില്‍ തങ്ങളുടെ പക്കലുള്ള വിജ്ഞാന ശേഖരത്തിലേയ്ക്കു് എല്ലാ ജനങ്ങള്‍ക്കും സ്വതന്ത്രവും തടസ്സങ്ങളില്ലാത്തതുമായ പ്രവേശനം ഉറപ്പുവരുത്തുകയെന്ന ചരിത്രപരമായ ദൌത്യം നിറവേറ്റിക്കൊണ്ടു് പുതിയ വര്‍ഗ്ഗത്തിന്റെ സഖ്യശക്തികളായി മാറുന്നു. ഉടമസ്ഥാവകാശത്തിന്റെ നിയന്ത്രണത്തില്‍ നിന്നുള്ള വിജ്ഞാനത്തിന്റെ മോചനം തൊഴിലാളിയെ യന്ത്രത്തിന്റെ കാവല്‍ക്കാരന്‍ എന്ന പദവിയില്‍ നിന്നു് മോചിപ്പിക്കുന്നു. സ്വതന്ത്രമായ അറിവു് തൊഴിലാളിയെ തന്റെ സമയം ബൂര്‍ഷ്വാ സംസ്കാരത്തിന്റെ വന്ധ്യമായ ഉപഭോഗത്തിനു് വേണ്ടി കൂടുതല്‍ കൂടുതല്‍ അടിയന്തിരമായി ക്ഷണിക്കുന്ന അതിന്റെ ഉപഭോക്താവെന്ന നിലയില്‍ വിനിയോഗിക്കുന്നതിനു് പകരം അവളുടെ മനസും കഴിവുകളും സംസ്കരിക്കാനായി ഉപയോഗിക്കും. അവളുടെ സൃഷ്ടിക്കാനുള്ള ശേഷിയില്‍ ബോധവതിയാകുന്ന അവള്‍, ബര്‍ഷ്വാ സമൂഹം കുരുക്കിയിട്ടിരിക്കുന്ന ആ ഉല്പാദനത്തിന്റേയും അതിന്റെ അനാവശ്യ ചരക്കുകളുടെ ഉപഭോഗത്തിന്റേയും വ്യവസ്ഥകളില്‍ സക്രിയമല്ലാത്ത പങ്കാളിത്തം അവസാനിപ്പിക്കുന്നു.

പക്ഷെ, ബൂര്‍ഷ്വാസി, എവിടെവിടെ അതിനു് മേല്‍ക്കൈ ഉണ്ടോ, അവിടെയൊക്കെ, ഫ്യൂഡല്‍, പിതൃതന്ത്രാത്മക, അകൃത്രിമ ഗ്രാമ്യ ബന്ധങ്ങള്‍ക്കു് അറുതിവരുത്തി. മനുഷ്യരെ അവരുടെ സ്വാഭാവിക മേലധികാരികളുമായി ബന്ധിപ്പിക്കുന്ന വിവിധങ്ങളായ ഫ്യൂഡല്‍ ബന്ധങ്ങള്‍ അതു് ദാക്ഷിണ്യമില്ലാതെ പിച്ചിച്ചീന്തിയെറിയുക തന്നെ ചെയ്തു. നഗ്നമായ വ്യക്തി താല്പര്യവും ദയാരഹിതമായ രൊക്കം പണക്കൈമാറ്റവുമല്ലാതെ മറ്റൊരു ബന്ധവും മനുഷ്യനും മനുഷ്യനും തമ്മില്‍ അവശേഷിപ്പിച്ചില്ല. മതത്തിന്റെ പേരിലുള്ള ആവശത്തിന്റേയും നിസ്വാര്‍ത്ഥമായ വീരശൂരപരാക്രമണങ്ങളുടേയും ഫിലിസ്റ്റൈനുകളുടെ വികാരപരതയുടേയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അതു് സ്വാര്‍ത്ഥപരമായ കണക്കുകൂട്ടലുകളുടെ മഞ്ഞുവെള്ളത്തിലാഴ്ത്തി.

അതു് വ്യക്തിയോഗ്യതകളെ വിനിമയ മൂല്യമാക്കി മാറ്റി. അനുവദിച്ചു് കിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്തു് അതു് മനസാക്ഷിക്കു് നിരക്കാത്ത സ്വതന്ത്ര വ്യാപാരമെന്ന ഒരേയൊരു സ്വാതന്ത്ര്യത്തെ കുടിയിരുത്തി. ഒറ്റവാക്കില്‍ പറഞ്ഞാല്‍, മതാത്മകവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളില്‍ പൊതിഞ്ഞ ചൂഷണത്തിനു് പകരം നഗ്നവും നിര്‍ലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അതു് നടപ്പാക്കി. തൊഴിലാളി വര്‍ഗ്ഗങ്ങള്‍ ഭാവിയില്‍ കൈവരിക്കാന്‍ പോകുന്ന മഹത്തായ വിമോചനത്തിന്റെ പശ്ചാത്തലത്തില്‍, ലഭ്യമാകുന്ന വിജ്ഞാനവും അറിവും ബൂര്‍ഷ്വാ സംസ്കാരത്തിന്റെ ഉപഭോക്താക്കളെന്ന അവരുടെ മുന്‍കാല സങ്കുചിത പങ്കിന്റെ അതിരുകള്‍ ഭേദിക്കുന്നു, ബൂര്‍ഷ്വാ ഉടമാവ്യവസ്ഥ അതിനാല്‍ സ്വാഭാവികമായി അതിന്റെ അവസാനം വരെ മത്സരത്തിലേര്‍പ്പെടുന്നു. അതു് ഒരിക്കല്‍ ഭയപ്പെട്ടിരുന്ന അമിതോല്പാദനം അതിന്റെ ഇഷ്ടപ്പെട്ട ഉപാധിയായ സ്വതന്ത്ര വ്യാപാരം ഉപയോഗിച്ചു് തിരിച്ചു് കൊണ്ടുവരാന്‍ ഉടമാവ്യവസ്ഥ പരിശ്രമിക്കുന്നു. സ്രഷ്ടാക്കളെ ബൂര്‍ഷ്വാ ഉടമാവ്യവസ്ഥയുടെ കൂലിവേലക്കാരായ ഉപഭോക്താക്കളെന്ന നിലയില്‍ കുടുക്കിയിടാനുള്ള അങ്ങേയറ്റം നിരാശപൂണ്ട തത്രപ്പാടില്‍, കാടന്മാരെയല്ല, മറിച്ചു്, ഏറ്റവും വികസിത സമൂഹങ്ങളിലെ അവരുടെ ഏറ്റവും മഹത്തായ നേട്ടമായഭിമാനിക്കുന്ന വിദ്യാസമ്പന്നരായ സാങ്കേതിക വിദഗ്ദ്ധര്‍ക്കു് അവരുടെ സാംസ്കാരിക നിഷ്ക്രിയത്വത്തിനുള്ള കൈക്കൂലിയായി ഭൂഗോളത്തിന്റെ ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വസ്തുക്കളുടെ ക്ഷാമത്തെ വിലകുറഞ്ഞ ചരക്കുകളുടെ സ്രോതസാക്കി മാറ്റാന്‍ പരിശ്രമിക്കുന്നു.

ഈ അവസരത്തില്‍, തൊഴിലാളികളും സ്രഷ്ടാക്കളും തങ്ങളുടെ പരസ്പര മത്സരത്തിലൂടെ വിഭജിക്കപ്പെട്ടു് ഭൂഗോളമാകെ ചിന്നിച്ചിതറി അസംഘടിത ശക്തിയായി തുടരുന്നു. ചിലപ്പോഴൊക്കെ സ്രഷ്ടാക്കള്‍ വിജയികളാകുന്നു, പക്ഷെ, കുറച്ചു് സമയത്തേയ്ക്കു് മാത്രം. അവരുടെ സമരങ്ങളുടെ യഥാര്‍ത്ഥ നേട്ടം കിടക്കുന്നതു്, അടിയന്തിര ഫലങ്ങളിലല്ല, മറിച്ചു്, നിരന്തരം വികസിച്ചു് വരുന്ന ഐക്യത്തിലാണു്. ആധുനിക വ്യവസായം സൃഷ്ടിച്ച നിരന്തരം വികസിച്ചു് വരുന്ന മെച്ചപ്പെട്ട വിവര വിനിമയോപാധികള്‍ വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികളേയും സ്രഷ്ടാക്കളേയും പരസ്പരം ബന്ധപ്പെടാന്‍ ഇടയാക്കുന്നതിലൂടെ ഈ ഐക്യത്തെ സഹായിക്കുന്നു. ഈ പരസ്പര ബന്ധമാണു്, ഒരേ പോലുള്ള അസംഖ്യം പ്രാദേശിക സമരങ്ങളെ ദേശീയാടിസ്ഥാനത്തില്‍ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ഒരു സമരമായി കേന്ദ്രീകരിക്കാന്‍ ആവശ്യമായിരുന്നതു്. പക്ഷെ, ഓരോ വര്‍ഗ്ഗ സമരവും ഒരു രാഷ്ട്രീയ സമരമാണു്. ആ ഐക്യം നേടാന്‍, മധ്യകാലഘട്ടത്തിലെ ബര്‍ഗ്ഗര്‍മാര്‍ക്കു് , അവരുടെ ഗതികെട്ട പെരുവഴികള്‍ ഉപയോഗിച്ചു് നൂറ്റാണ്ടുകള്‍ വേണ്ടിയിരുന്നിടത്തു്, ശൃംഖലയ്ക്കു് നന്ദി, ആധുനിക വിജ്ഞാന തൊഴിലാളികള്‍ക്കു് ഏതാനും വര്‍ഷങ്ങള്‍ മതി.

സ്വാതന്ത്ര്യവും സൃഷ്ടിയും

ബൂര്‍ഷ്വാസി അതിന്റെ മരണം ഉറപ്പാക്കുന്ന ആയുധങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല, ആ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളേയും സൃഷ്ടിച്ചു - - ഡിജിറ്റല്‍ തൊഴിലാളി വര്‍ഗ്ഗം - സ്രഷ്ടാക്കള്‍. സാമൂഹ്യമൂല്യവും വിനിമയ മൂല്യവും സൃഷ്ടിക്കുകയും അവയെ ചരക്കുകളായി തരം താഴ്ത്തുന്നതിനെ ചെറുക്കുകയും സ്വതന്ത്ര സാങ്കേതിക വിദ്യ കൂട്ടായി സൃഷ്ടിക്കുകയും ചെയ്യാന്‍ പര്യാപ്തമായ വൈദഗ്ദ്ധ്യവും അറിവും സ്വന്തമായുള്ള തൊഴിലാളികളെ യന്ത്രത്തിന്റെ അനുബന്ധമായി തരം താഴ്ത്താനാവില്ല.

ഒരിക്കല്‍, തൊഴിലാളികള്‍, അജ്ഞതയുടെ കെട്ടുപാടുകളും ഭൂപരമായ ഒറ്റപ്പെടലും കൊണ്ടു് വേര്‍തിരിച്ചു് കാണാനാവാത്തതും ഒഴിവാക്കപ്പെടാവുന്നതുമായ വ്യവസായ പട്ടാളമായി കെട്ടിയിടപ്പെട്ടിരുന്നിടത്തു്, മനുഷ്യന്റെ വിവര വിനിമയ ശൃംഖലയ്ക്കു് മേല്‍ കൂട്ടായ നിയന്ത്രണമുള്ള സ്രഷ്ടാക്കള്‍, അവരുടെ വ്യക്തിത്വം കാത്തു് സൂക്ഷിക്കുകയും അവരുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും, ബൂര്‍ഷ്വാ ഉടമാവകാശ വ്യവസ്ഥ മുമ്പേതു് കാലത്തും അനുവദിച്ചതിനേക്കാളും കൂടുതല്‍, അനുകൂലമായ അസംഖ്യം മാര്‍ഗ്ഗങ്ങളിലൂടെ അവരുടെ ബൌദ്ധിക അദ്ധ്വാനത്തിന്റെ മൂല്യം നല്‍കുകയും ചെയ്യുന്നു.

എന്നാല്‍, ശരിയായ സ്വതന്ത്ര സമ്പദ്ഘടന സ്ഥാപിക്കുന്നതില്‍ സ്രഷ്ടാക്കളുടെ വിജയത്തിന്റെ കൃത്യമായ അനുപാതത്തില്‍, "സ്വതന്ത്ര" കമ്പോളത്തോടും "സ്വതന്ത്ര" വ്യാപാരത്തോടും അതിനുണ്ടെന്നു് കാണിക്കപ്പെടുന്ന ആഭിമുഖ്യത്തിന്റെ മറവില്‍, ഉല്പാദനത്തിന്റേയും വിതരണത്തിന്റേയും മര്‍ദ്ദന ഘടന ബൂര്‍ഷ്വാസി ഉറപ്പിച്ചു് നിര്‍ത്തുക തന്നെ ചെയ്യും. വളരെയേറെ മറച്ചു് പിടിക്കപ്പെട്ട ബലപ്രയോഗത്തിന്റെ രൂപങ്ങളുപയോഗിച്ചു് അവസാനം ബലപ്രയോഗത്തിലൂടെ പ്രതിരോധിക്കാന്‍ ബൂര്‍ഷ്വാസി തയ്യാറാണെന്നിരിക്കിലും, ആദ്യ ഘട്ടത്തില്‍ അതിനാഭിമുഖ്യമുള്ള സമ്മര്‍ദ്ദത്തിന്റെ ഉപാധികളായ അതിന്റെ നിയമ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടു് അവര്‍ത്തിച്ചു് നിര്‍ബ്ബന്ധം ചെലുത്താന്‍ ശ്രമിക്കുന്നു. സമൂഹം ആധുനികവല്‍ക്കരിക്കപ്പെട്ടപ്പോഴും യാഥാസ്ഥിതിക നിയമ വ്യവസ്ഥകളിലൂടെ ഫ്യൂഡല്‍ സ്വത്തുടമാ സമ്പ്രദായം നിലനിര്‍ത്താമെന്നു് വിശ്വസിച്ച ഫ്രാന്‍സിലെ വിപ്ലവപൂര്‍വ്വ ഭരണക്രമം പോലെ ബൂര്‍ഷ്വാ സംസ്കാരത്തിന്റെ ഉടമകളും അവര്‍ തന്നെ ഇറക്കിവിട്ട ശക്തികള്‍ക്കെതിരായ സംരക്ഷണത്തിന്റെ മാന്ത്രിക കോട്ടയായി അവരുടെ സ്വത്തുടമാ വ്യവസ്ഥ വര്‍ത്തിക്കുമെന്നു് പ്രതീക്ഷിക്കുന്നു.

ഉല്പാദനത്തിന്റേയും വിനിമയത്തിന്റേയും ഉപാധികളുടെ വികാസത്തിന്റെ ഒരു ഘട്ടത്തില്‍, ഫ്യൂഡല്‍ സമൂഹം ഉല്പാദിപ്പിക്കുകയും വിനിമയം ചെയ്യുകയും ചെയ്ത വ്യവസ്ഥകള്‍, കൃഷിയുടേയും നിര്‍മ്മാണ വ്യവസായത്തിന്റേയും ഫ്യൂഡല്‍ സംഘടന, ഒറ്റവാക്കില്‍, ഫ്യൂഡല്‍ സ്വത്തുടമാ ബന്ധം, വികസിച്ചു് വന്ന ഉല്പാദന ശക്തികളുമായി പൊരുത്തപ്പെടാതായി, അവ കാല്‍ ചങ്ങലകളായി. അവ പൊട്ടിച്ചെറിയപ്പെടേണ്ടതുണ്ടായിരുന്നു; പൊട്ടിച്ചെറിയപ്പെടുകയും ചെയ്തു.

അവയുടെ സ്ഥാനത്തു്, അവയോടു് പൊരുത്തപ്പെടുന്ന സാമൂഹ്യ-രാഷ്ട്രീയ ഭരണഘടനയോടും ബൂര്‍ഷ്വാ വര്‍ഗ്ഗത്തോടു് ചായ്‌വുള്ള സാമ്പത്തിക-രാഷ്ടീയത്തോടുമൊപ്പം സ്വതന്ത്ര മത്സരം കടന്നു് വന്നു.

എന്നാല്‍, മുതലുടമകള്‍ക്കു് നിരന്തം കുത്തകയോടുണ്ടായിരുന്ന അദമ്യമായ ആഭിമുഖ്യം അനുഭവപ്പെട്ടിരുന്ന "സ്വതന്ത്ര മത്സരം" ബൂര്‍ഷ്വാ സമൂഹത്തിന്റെ ഒരാഗ്രഹത്തിനപ്പുറം ഒന്നുമായിരുന്നില്ല. ബൂര്‍ഷ്വാ നിയമം തുടര്‍ച്ചയായി പ്രഘോഷിക്കുന്ന സ്വാതന്ത്ര്യം എന്ന ആശയം പ്രായോഗിക തലങ്ങളില്‍ തള്ളിക്കളഞ്ഞു് കൊണ്ടു്, ബൂര്‍ഷ്വാ സ്വത്തു് കുത്തകയെന്ന കാഴ്ചപ്പാടു് ഉയര്‍ത്തിപ്പിടിച്ചു. പുതിയ ഡിജിറ്റല്‍ സമൂഹത്തില്‍, സ്രഷ്ടാക്കള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായ സാമ്പത്തിക പ്രവര്‍ത്തന രൂപങ്ങള്‍ സ്ഥാപിക്കുമ്പോള്‍, ബൂര്‍ഷ്വാ സ്വത്തുടമസ്ഥതയുടെ തത്വങ്ങളും ബൂര്‍ഷ്വാ സ്വാതന്ത്ര്യത്തിന്റെ തത്വങ്ങളും തമ്മില്‍ നിരന്തരം ഏറ്റുമുട്ടാനിടയാക്കുന്നു. ആശയങ്ങളുടെ ഉടമസ്ഥത സംരക്ഷിക്കാന്‍ സ്വതന്ത്ര സാങ്കേതിക വിദ്യ അടിച്ചമര്‍ത്തേണ്ടതു് ആവശ്യമാകുന്നു, അതിനര്‍ത്ഥം, അഭിപ്രായ സ്വാതന്ത്ര്യത്തെ തന്നെ അടിച്ചമര്‍ത്തുന്നു എന്നാണു്. സ്വതന്ത്രമായ സൃഷ്ടി തടയാന്‍ ഭരണകൂടത്തിന്റെ ശക്തി പ്രയോഗിക്കുന്നു. സാംസ്കാരിക ഉല്പാദന-വിനിമയ വ്യവസ്ഥയില്‍ ഉടമസ്ഥരുടെ സ്വത്തു് അപകടപ്പെടുന്നതിന്റെ പേരില്‍ ശാസ്ത്രജ്ഞരും കലാകാരന്മാരും വിദ്യാര്‍ത്ഥികളും സ്വതന്ത്രമായി വിജ്ഞാനം സൃഷ്ടിക്കുന്നതും പങ്കു് വെയ്ക്കുന്നതും തടയപ്പെടുന്നു. ഉടമസ്ഥരുടെ കോടതികളിലാണു് സ്രഷ്ടാക്കള്‍ അവരുടെ വര്‍ഗ്ഗ വ്യക്തിത്വം ഏറ്റവും വ്യക്തമായി തിരിച്ചറിയുന്നതും, അതിനാല്‍ തന്നെ, അവിടെയാണു് ഏറ്റുമുട്ടല്‍ ആരംഭിക്കുന്നതും.

പക്ഷെ, ബൂര്‍ഷ്വാ സ്വത്തിന്റെ നിയമങ്ങള്‍ ബൂര്‍ഷ്വാ സാങ്കേതിക വിദ്യയുടെ പ്രത്യാഘാതങ്ങള്‍ക്കെതിരെ സംരക്ഷണമൊരുക്കുന്ന മാന്ത്രിക കവചമൊന്നുമല്ല : മാന്ത്രികന്റെ ശിഷ്യന്റെ (അപ്രന്റീസ്) ചൂലു് തൂത്തു്കൊണ്ടേയിരുക്കുന്നു, വെള്ളം പൊങ്ങിക്കൊണ്ടുമിരിക്കുന്നു. പുതിയ ഉല്പാദനക്രമവും വിതരണക്രമവും കാലഹരണപ്പെട്ട നിയമങ്ങളാകുന്ന കാല്‍ച്ചങ്ങല പൊട്ടിക്കുന്നതോടെ സാങ്കേതിക വിദ്യയുടെ മേഖലയിലാണു് അവസാനം ഉടമസ്ഥതയുടെ പരാജയം സംഭവിക്കുന്നതു്.

മേല്‍ക്കൈ നേടിയ എല്ലാ മുന്‍ വര്‍ഗ്ഗങ്ങളും, മൊത്തം സമൂഹത്തിനു് മേല്‍ അവരുടെ സ്വായത്തമാക്കലിന്റെ മാര്‍ഗ്ഗം അടിച്ചേല്പിച്ചുകൊണ്ടു് അവര്‍ക്കു് കിട്ടിയ സ്ഥാനം കോട്ടകെട്ടി സംരക്ഷിക്കാനാണു് ശ്രമിച്ചതു്. വിജ്ഞാന തൊഴിലാളികള്‍ക്കു്, അവരുടെ മുന്‍ സ്വായത്തമാക്കലിന്റെ മാര്‍ഗ്ഗം ഇല്ലായ്മ ചെയ്തുകൊണ്ടല്ലാതെ, അതിലൂടെ എല്ലാ മുന്‍ സ്വായത്തമാക്കലിന്റേയും മാര്‍ഗ്ഗങ്ങള്‍ ഇല്ലായ്മ ചെയ്തുകൊണ്ടല്ലാതെ, സമൂഹത്തിന്റേയാകെ ഉല്പാദന ശക്തികളുടെ നിയന്താക്കളായി മാറാനാവില്ല. അവരുടേതു് സ്വാതന്ത്ര്യത്തിനു് വേണ്ടിയുള്ള, വിജ്ഞാനത്തിന്റെ മേലുള്ള ഉടമസ്ഥാവകാശം ഇല്ലായ്മ ചെയ്യാനുള്ള, വിജ്ഞാനത്തിന്റെ സ്വതന്ത്രമായ ചംക്രണത്തിനുള്ള, അതേപോലെ, എല്ലാ മനുഷ്യരും പങ്കുവെയ്ക്കുന്ന പൊതു ബിംബമായി സംസ്കാരത്തെ പുനപ്രതിഷ്ഠിക്കാനുള്ള, വിപ്ലവസമര്‍പ്പണമാണു്.

സംസ്കാരത്തിന്റെ ഉടമസ്ഥരോടു് നമ്മള്‍ പറയുന്നു : ആശയത്തിന്റെ സ്വകാര്യ ഉടമസ്ഥത ഞങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ നിങ്ങള്‍ സംഭീതരാണു്. പക്ഷെ, നിങ്ങളുടെ നിലവിലുള്ള സമൂഹത്തില്‍ പത്തിലൊമ്പതു് ആളുകള്‍ക്കും സ്വകാര്യ സ്വത്തില്ലാതാക്കപ്പെട്ടിരിക്കുന്നു. അവരെന്തു് സൃഷ്ടിച്ചാലും, ഉടന്‍, അവരുടെ ബൌദ്ധികാദ്ധ്വാനത്തിന്റെ ഫലം പേറ്റന്റു്, പകര്‍പ്പവകാശം, വ്യാപാര രഹസ്യം തുടങ്ങി വിവിധ ബൌദ്ധിക സ്വത്തവകാശം പറഞ്ഞു് അവരെ കൂലിക്കു് വെച്ചവര്‍ സ്വായത്തമാക്കുകയാണു്.

നാമമാത്രമായ ചെലവിലും സ്വതന്ത്രമായും എല്ലാവര്‍ക്കും മറ്റെല്ലാവരുമായി ആശയ വിനിമയം ചെയ്യാനും പരസ്പരം പഠിക്കാനും അനുവദിക്കുന്നതും ഉപയോഗത്താല്‍ തീര്‍ന്നു് പോകാത്തതുമായ ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തിലുള്ള അവരുടെ ജന്മാവകാശം ബൂര്‍ഷ്വാസി കയ്യടക്കുകയും വലിയ വില നല്‍കേണ്ടതായിട്ടുള്ള സംസ്കാര പ്രസരണം, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ തുടങ്ങിയ ഉപഭോഗ ചരക്കുകളായി അവര്‍ക്കു് തിരിയെ നല്‍കുകയും ചെയ്തിരിക്കുന്നു. അവരുടെ ക്രിയാത്മകതയ്ക്കു് ബഹിര്‍ഗമനമാര്‍ഗ്ഗമില്ല : അവരുടെ സംഗീതം, അവരുടെ കല, അവരുടെ കഥ പറച്ചില്‍ തുടങ്ങിയവ മൂലധന സംസ്കാരത്തിന്റെ ചരക്കുകള്‍ക്കിടയില്‍ മുങ്ങിപ്പോയിരിക്കുന്നു, കുത്തകാവകാശത്തിന്റെ സമാഹൃത ശക്തിയാല്‍ ആക്കം കൂട്ടപ്പെട്ട "പ്രസരണത്തിനു്" മുമ്പില്‍ നിഷ്ക്രിയരായി, സൃഷ്ടിക്കുന്നതിനു് പകരം ഉപഭോഗം ചെയ്യുന്നു. ചുരുക്കത്തില്‍, നിങ്ങള്‍ വിലപിക്കുന്ന സ്വത്തു് കൊള്ളമുതലാണു്, കുറച്ചു് പേര്‍ക്കു് ഉണ്ടെന്നുള്ളതു് മറ്റുള്ള ആരുടേയും കയ്യിലില്ലാതാകുന്നതു് കൊണ്ടു് മാത്രമാണു്.

അതിനാല്‍, സമൂഹത്തിലെ വലിയ ഭൂരിപക്ഷത്തിനും സ്വത്തവകാശം നിഷേധിക്കുന്ന സ്വത്തിന്റെ മാതൃക ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നതിനു് നിങ്ങള്‍ ഞങ്ങളോടു് പരിഭവിക്കുന്നു.

ബൌദ്ധിക സ്വകാര്യ സ്വത്തിന്റേയും അതിലധിഷ്ഠിതമായ സംസ്കാരത്തിന്റേയും ഉച്ഛാടനത്തോടെ, "പ്രോത്സാഹന"മില്ലാത്തതിന്റെ പേരില്‍ എല്ലാ സൃഷ്ടികളും നിലയ്ക്കുമെന്നും സാര്‍വ്വത്രിക അലസത ബാധിക്കുമെന്നുമാണു് എതിര്‍പ്പു്.

അതംഗീകരിച്ചാല്‍, വിജ്ഞാനത്തേയും സംസ്കാരത്തേയും, മുഴുവനായും, പണവ്യവസ്ഥയുമായി ബന്ധപ്പെടുത്തുന്ന സാധ്യത കണ്ടെത്തിയ ബൂര്‍ഷ്വാസിയുടെ വരവിനു് മുമ്പു് സംഗീതമോ കലയോ സാങ്കേതിക വിദ്യയോ പഠനമോ ഉണ്ടാകുമായിരുന്നില്ല. സ്വതന്ത്ര ഉല്പാദനവും സ്വതന്ത്ര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ ഫലമായുണ്ടായ വികാസവും സാങ്കേതിക വിദ്യയുടെ സ്വതന്ത്ര വിതരണക്രമവും രംഗത്തെത്തി കണ്ടതോടെ, ഇത്തരം വാദഗതികള്‍, കാണപ്പെടുന്നതും ഉത്തരം പറയാനാവാത്തതുമായ വസ്തുതകളെ നിഷേധിക്കുക മാത്രമാണെന്നു് വ്യക്തമായിരിക്കുന്നു. ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും തെളിവുകള്‍ നിലനില്‍ക്കേ, ബൂര്‍ഷ്വാസിയുടെ കുറഞ്ഞ കാലത്തേതു് മാത്രമാണു് ബൌദ്ധികോല്പാദനത്തിന്റേയും സാംസ്കാരിക വിതരണത്തിന്റേയും സാധ്യമായ ഒരേയൊരു ഘടന എന്ന വാദം കൊണ്ടു് വസ്തുതകളെ വാദത്തിനു് കീഴ്പ്പെടുത്തുന്നു.

അങ്ങിനെ, നാം ഉടമകളോടു് പറയുന്നു : എക്കാലത്തേയ്ക്കും ബാധകമായ പ്രകൃതി നിയമങ്ങളും യുക്തിയും എന്നതിലേയ്ക്കെത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന തെറ്റിദ്ധാരണ, നിങ്ങളുടെ നിലവിലുള്ള ഉല്പാദന രീതിയില്‍ നിന്നും സ്വത്തുടമാരൂപത്തില്‍ നിന്നും ഉരുത്തിരിയുന്ന സാമൂഹ്യ ഘടനകള്‍ - - ഉല്പാദനവളര്‍ച്ചയുടെ ഗതിക്രമത്തില്‍ ഉയരുകയും അസ്തമിക്കുകയും ചെയ്യുന്ന ചരിത്രപരമായ ബന്ധങ്ങള്‍ - - നിങ്ങള്‍ക്ക് മുമ്പേ കടന്നു് പോയ എല്ലാ ഭരണ വര്‍ഗ്ഗങ്ങളുമായി നിങ്ങള്‍ ഈ തെറ്റിദ്ധാരണ പങ്കു് വെയ്ക്കുന്നു.

നമ്മുടെ ദാര്‍ശനിക നിഗമനങ്ങള്‍ ഒരു വിധത്തിലും ലോക പരിഷ്കര്‍ത്താവെന്നറിയപ്പെടാന്‍ പോകുന്ന ആരെങ്കിലും കണ്ടു് പിടിച്ച ആശയങ്ങളേയോ തത്വങ്ങളേയോ അടിസ്ഥാനപ്പെടുത്തിയതല്ല. അവ, നിലവില്‍ നടക്കുന്ന വര്‍ഗ്ഗ സമരത്തില്‍ നിന്നു്, നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്ന ചരിത്രപരമായ പ്രസ്ഥാനത്തില്‍ നിന്നു് ഉയരുന്ന യഥാര്‍ത്ഥ ബന്ധങ്ങളെക്കുറിച്ചു് പ്രകടിപ്പിക്കപ്പെടുന്ന പൊതു പ്രസ്താവനകള്‍ മാത്രമാണു്.

സമൂഹത്തെ വിപ്ലവവല്‍ക്കരിക്കുന്ന ആശയങ്ങളേക്കുറിച്ചു് ജനങ്ങള്‍ പറയുമ്പോള്‍, അവര്‍, പക്ഷെ, പഴയ സമൂഹത്തിനകത്തു്, പുതിയതിന്റെ ഘടകങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടു് എന്നും പഴയ ആശയങ്ങളുടെ നിരാകരണം പഴയ നിലനില്പിന്റെ സാഹചര്യങ്ങളുടെ തിരോധാനത്തോടു് പൊരുത്തപ്പെടുന്നതാണെന്നുമുള്ള വസ്തുതകള്‍ പ്രകടിപ്പിക്കുക മാത്രമാണു്.

നാം, സ്വതന്ത്ര വിജ്ഞാന സമൂഹത്തിന്റെ സ്രഷ്ടാക്കള്‍, മനുഷ്യ സമൂഹത്തിന്റെ പങ്കാളിത്ത പൈതൃകം (Shared patrimony) ബൂര്‍ഷ്വാസിയില്‍ നിന്നു് ക്രമാനുഗതമായി പിടിച്ചെടുക്കാനാണു് ഉദ്ദേശിക്കുന്നതു്. ബൌദ്ധിക സ്വത്തവകാശത്തിന്റയും ഇലക്ട്രോമാഗ്നറ്റിക് വിനിമയ മാധ്യമത്തിന്റേയും പേരില്‍ കവര്‍ന്നെടുക്കപ്പെട്ട സാംസ്കാരിക പൈതൃകം തിരിച്ചു് പിടിക്കാനാണു് നാം ദ്ദേശിക്കുന്നതു്. നാം സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും സ്വതന്ത്ര വിജ്ഞാനത്തിനും സ്വതന്ത്ര സാങ്കേതിക വിദ്യയ്ക്കും വേണ്ടിയുള്ള സമരത്തിനു് വേണ്ടി നിലകൊള്ളുന്നു. ആ സമരത്തിന്റെ മുന്നേറ്റത്തിനു് നാം കൈക്കൊള്ളുന്ന നടപടികള്‍, തീര്‍ച്ചയായും, വിവിധ രാജ്യങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കും, പക്ഷെ, താഴെപ്പറയുന്നവ പൊതുവെ ബാധകമായിരിക്കും.

1. ആശയ രംഗത്തു് എല്ലാ തരത്തിലുമുള്ള സ്വകാര്യ സ്വത്തിന്റെ നിര്‍മ്മാര്‍ജ്ജനം

2. ഇലക്ട്രോണിക് സ്പെക്ട്രം ഉപയോഗിക്കാനുള്ള എല്ലാ ലൈസന്‍സുകളും പ്രത്യേകാധികാരങ്ങളും അവകാശങ്ങളും റദ്ദാക്കല്‍, ഇലക്ട്രോമാഗ്നറ്റിക് ഫ്രീക്വന്‍സികള്‍ക്കു് സ്ഥിരമായ അവകാശം നല്‍കിക്കൊണ്ടുള്ള രേഖകള്‍ റദ്ദാക്കല്‍

3. ഓരോ വ്യക്തിക്കും വിവിര വിനിമയത്തിനുള്ള തുല്യ അവകാശം നടപ്പാക്കും വിധം ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രത്തിന്റെ പശ്ചാത്തല സൌകര്യ വികസനം

4. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളുടേയും ജനറ്റിക് വിവരം അടക്കം മറ്റിതര സോഫ്റ്റ്‌വെയറുകളുടേയും പൊതു സാമഗ്രികളെന്ന നിലവിലുള്ള പൊതു സാമൂഹ്യ വികാസം.

5. സാങ്കേതിക മാധ്യമങ്ങളുപയോഗിച്ചുള്ളവയടക്കം എല്ലാ വിധ അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള പൂര്‍ണ്ണമായ ബഹുമാനം.

6. സൃഷ്ടികള്‍ക്കുള്ള സംരക്ഷണം.

7. പൊതു വിഭവം ഉപയോഗിച്ചു് സൃഷ്ടിക്കപ്പെടുന്നതും പൊതു വിദ്യാസ സ്ഥാപനങ്ങളുപയോഗിക്കുന്നതുമായ എല്ലാ വിവരങ്ങളും സ്വതന്ത്രമായും തുല്യതയോടെയും പ്രാപ്യതയും ലഭ്യതയും.

ഈ മാര്‍ഗ്ഗങ്ങളിലൂടെ, മറ്റുള്ളവയടക്കം, നാം മനുഷ്യ മനസിനെ മോചിപ്പിക്കുന്ന വിപ്ലവത്തോടു് പ്രതിബദ്ധരായിരിക്കുന്നു. ആശയ രംഗത്തു് സ്വകാര്യ സ്വത്തുടമാ സമ്പ്രദായം തൂത്തെറിയുന്നതിലൂടെ നാം ഓരോരുത്തരുടേയും സ്വതന്ത്രമായ വികാസം എല്ലാവരുടേയും വികാസത്തിനുള്ള ഉപാധിയാകുന്ന യഥാര്‍ത്ഥത്തില്‍ നീതി പൂര്‍വ്വമായ സമൂഹം നിലവില്‍ വരുത്തുകയാണു്.

Blog Archive